സണ്ണിയുടെ അമ്മായിയമ്മ [Smitha] 1688

കാറിനടുത്തേക്ക് നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

“ഇതിപ്പോ അയാളെ വളയ്ക്കേണ്ട ആവശ്യം ഒന്നുമില്ല! നിന്നെ ഒന്ന് കണ്ടാ മതി! അവന്‍ നിന്നെ ചാടിപ്പിടിക്കും!”

“ചാടിയാലും പിടിച്ചാലും എന്‍റെ സണ്ണി, കാര്യം എളുപ്പം നടന്ന് ഈ ഊരാക്കുടുക്കില്‍ നിന്ന് എങ്ങനേയും തലയൂരിയാ മതി! അതേ ഒള്ളൂ എനിക്ക്!”

എങ്കിലും അവള്‍ മറ്റൊരാള്‍ക്ക് വേണ്ടി കാലകത്തികൊടുക്കുന്ന കാര്യം എനിക്ക് ചിന്തിക്കാനായില്ല.
ബന്ധപ്പെടുമ്പോള്‍ ഒരു ത്രില്ലിന് അതുമിതുമൊക്കെ പറയുമെന്നത് നേര്.
അത് കേള്‍ക്കുമ്പോഴും പറയുമ്പോഴും കുണ്ണ നൂറ്റി എണ്‍പത് ഡിഗ്രീ പൊങ്ങി നിക്കുമെന്നതും നേര്.
പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിക്കുമെന്നത്!
എന്‍റെ ഈശോയെ!
ഡ്രൈവ് ചെയ്യുമ്പോഴും എന്‍റെ മനസ്സ് പലവഴിക്കും തിരിഞ്ഞു.
കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മറ്റു പുരുഷന്മാരെപ്പറ്റി ചിന്തിക്കാത്ത എലിസബത്ത് പെട്ടെന്ന് പഴയ ജീവിതത്തിലേക്ക് മാറാന്‍ ഇനി ആഗ്രഹിക്കുന്നുണ്ടോ?
എങ്കില്‍?
എങ്കില്‍ എങ്ങനെ സ്നേഹിക്കും അവളെ താന്‍?
പക്ഷെ…
പക്ഷെ അവളെ ഉപേക്ഷിക്കാനും എനിക്ക് കഴിയില്ല.
അത്രയ്ക്ക് ഇഷ്ടമാണ് അവളോട്‌.
ഈശോയെ, ഒരു വഴി കാണിച്ച് തരണേ…
ഞാന്‍ മനസ്സ് നൊന്ത് പ്രാര്‍ഥിച്ചു.
പ്രോഗ്രാം അറേഞ്ച് ചെയ്തിരുന്ന ടൌണ്‍ ഹാളില്‍ എത്തിയപ്പോഴേക്കും ആറരയായി.
ആദ്യം കുറെ ഡാന്‍സും സംഘഗാനവും അറിയപ്പെടുന്ന ഏതോ ആര്‍ട്ടിസ്റ്റിന്‍റെ മിമിക്രിയോ മറ്റെന്തൊക്കെയൊ പരിപാടികള്‍ ഉണ്ട്.
ഭക്ഷണം കഴിക്കുന്നത് മിക്കവാറും എട്ടരയോടെ ആയിരിക്കും.
ഞാന്‍ കണക്ക് കൂട്ടി.
അതിനിടയില്‍ വിനായകനെ എലിസബത്തിന് പരിചയപ്പെടുത്തികൊടുക്കണം.
ടൌണ്‍ ഹാളിനു മുമ്പില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ എന്തോ പന്തികേട്‌ മണത്തു.

“എന്താ ബഷീറേ, അകത്ത് ഭയങ്കര ഒച്ചപ്പാട്?”

പുറത്ത് നിന്ന സെക്യൂരിറ്റിയോട് ഞാന്‍ തിരക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...