“വീട്ടിൽ വൈദ്യർ ഉണ്ടായിട്ടും?”
“ആ കണ്ട സ്വത്തിൽ പാതിയും അവന്റെ അവകാശാ, അതുകൊണ്ട് അയാൾ അവന്റെ അസുഖം മാറ്റില്ല. അവനെ മരുന്ന് കൊടുത്ത് അങ്ങനെ ആക്കീന്നും കേക്കണു”
“അവനു ഒരു ഭ്രമവുമില്ല. എത്ര വയസ്സായി”
“25”
“ഞാൻ പറയണ പോലെ ചെയ്യാ. അവൻ എന്നും ഇവിടെ വരട്ടെ ”
ചികിത്സ തുടർന്നു.
“നാളേം കൊണ്ട് തീരും, തമ്പ്രാട്ടി പൂർണ്ണ ആരോഗ്യവതി ആയി ”
“സന്തോഷം ”
“വേണമെങ്കിൽ ഒരു മുറിവെണ്ണ ഉഴിച്ചിൽ നടത്താമെന്നു മാത്രം. ശരീരമാകെ ”
വൈദ്യരുടെ കൊതി നിർമ്മലക്കു മനസ്സിലായി.
“ചേടത്തി വേണ്ട ”
“ഓ ”
വൈദ്യരു പോയപ്പോൾ അയാളുടെ ഭാര്യ എത്തി.
“നാളേം കൊണ്ട് തീരുവാലെ. അയാൾ എന്നെക്കൊണ്ട് ഒന്നും ചെയ്യിച്ചില്ല”
“നിന്നോട് അയാൾ നാളെ വരണ്ടാന്നു പറയും. നീ അയാൾ ഇങ്ങോട്ട് വന്നിട്ട് പിന്നെ വന്നാൽ മതി. വടക്കേ തൊടിയിലൂടെ. അവനേം കൂട്ടിക്കോ. ഉണ്ണിയെ. പിന്നെ എനിക്കാ മരുന്ന് കുറച്ച് വേണം.. മണത്താൽ മയങ്ങുന്നത്.. ഇന്നുതന്നെ”
എല്ലാം സമ്മതിച്ച് അവൾ പോയി.
പിറ്റേന്ന് വൈദ്യർ എത്തി.
“ന്നാൽ ആവാല്ലേ”
“ആവാം.. മേലെ തേക്കിനീലാവാം ”
“ഓ ”
നിർമ്മല നടന്നു. ഉടുമുണ്ട് മാറിനു മുകളിൽ കേറ്റി കുത്തിയിരുന്നു. പേടിക്കേറുമ്പോൾ നിതംബം ഇരുവശത്തേക്കും കുലുങ്ങിതെറിച്ചു. ആ താളം കണ്ട് പുറകെ അയാളും.
നിർമ്മല കിടന്നു. വെളിച്ചം കുറഞ്ഞ ആ മുറി അയാളെ മത്തു പിടിപ്പിച്ചു.
“ഇന്നലെ എന്ത് എന്നയാണോ ചേടത്തി തേച്ചത്.. താളി ഇട്ടിട്ടും മണം പോണില്ല ”
“മണമോ ”
“ദേ നോക്കിയേ ”
തന്റെ തൊള് മൂക്കിലേക്കടുപ്പിച്ചു പിടിച്ച് നിർമ്മല മണത്തു
