കൊച്ചി റെയിൽവേ സ്റ്റേഷനിലെ തിരക്കിലേക്കാണ് കാസർഗോഡ് നിന്നുള്ള ട്രെയിൻ വന്നു നിന്നത്.
യദുവിനോടൊപ്പം വരുന്ന അവന്റെ അമ്മയെ സ്വീകരിക്കാൻ ശ്രീ നേരത്തെ തന്നെ എത്തിയിരുന്നു.
ട്രെയിനിൽ നിന്നിറങ്ങി വരുന്ന യാമിനിയെ കണ്ടതും ശ്രീ ഒരു നിമിഷം സ്തംഭിച്ചുപോയി.
45 വയസ്സുണ്ടെങ്കിലും കണ്ടാൽ ആരെയും കൊതിപ്പിക്കുന്ന മാധക ശരീരവും അതിനൊത്ത ഉയരവുമുള്ള ഒരു നെയ്യ് മുറ്റിയ ചരക്ക്! ഒരു സിനിമ നടിയുടെ അത്രയും ഗ്ലാമർ അവർക്കുണ്ട്.
കൊച്ചിയിലെത്തിയപ്പോൾ അവർ ധരിച്ചിരുന്നത് ഒരു സാധാരണ സാരിയായിരുന്നു. എങ്കിലും അവരുടെ ആ പക്വതയാർന്ന വശ്യത ആ സാരിക്കിടയിലൂടെയും വ്യക്തമായിരുന്നു.
ശ്രീ ഒരു ഗേ ആയതുകൊണ്ട് തന്നെ യാമിനിയോട് ഒരു പുരുഷസഹജമായ കാമമല്ല, മറിച്ച് ഒരു കലാകാരന് തന്റെ മോഡലിനോട് തോന്നുന്ന ആരാധനയാണ് തോന്നിയത്. “എന്റെ ദൈവമേ… എന്തൊരു ഐശ്വര്യമാണ് അമ്മയെ കാണാൻ!” ശ്രീ മനസ്സിൽ പറഞ്ഞു.
യദു അമ്മയെ ശ്രീയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. “അമ്മേ, ഇതാണ് ഞാൻ പറഞ്ഞ ശ്രീഏട്ടൻ. എന്റെ ബോസും ഏറ്റവും നല്ല സുഹൃത്തും.” യദു പരിചയപ്പെടുത്തി.
യാമിനി ഒരു ചെറിയ ചിരിയോടെ ശ്രീയെ നോക്കി കൈകൂപ്പി. “നമസ്കാരം.”
ശ്രീ ആവേശത്തോടെ മുന്നോട്ട് വന്നു. “നമസ്കാരം അമ്മേ. യദു എപ്പോഴും അമ്മയെക്കുറിച്ച് പറയാറുണ്ട്. പക്ഷേ, നേരിട്ട് കണ്ടപ്പോൾ… സത്യം പറയാമല്ലോ, യദു പറഞ്ഞതിനേക്കാൾ എത്രയോ മടങ്ങ് സുന്ദരിയാണ് അമ്മ.”
അത് കേട്ടപ്പോൾ യാമിനിയുടെ മുഖത്ത് ഒരു ചെറിയ നാണം പടർന്നു. ശ്രീ വിട്ടില്ല, അവൻ യദുവിനെ ചേർത്തുപിടിച്ചു. “എടാ യദൂ, നിനക്ക് ഇത്രയും സുന്ദരിയായ ഒരു അമ്മയുണ്ടായിട്ടും നീ എന്നോട് അത് പറഞ്ഞില്ലല്ലോ! കണ്ടാൽ നിന്റെ ചേച്ചിയാണെന്നേ പറയൂ.”
