മരുമകളുടെ തേരോട്ടം [പോക്കർ ഹാജി] 23

പുഴയിലേക്ക്  പോകാൻ  തീരുമാനിക്കുമ്പോഴേ  അവളുടെ  മനസ്സ്  പലവിധ  ചിന്തകളിൽ  തുള്ളിച്ചാടുകയായിരിക്കും .ഇന്നാർക്കായിരിക്കും  തന്റെ  ഷോ  കാണാനുള്ള  ഭാഗ്യം  എന്നോർത്ത്   കണക്കു  കൂട്ടലുകൾ  നടത്തും .

ആ  സമയത്ത്  കടവിലെ  ആണുങ്ങൾക്ക്   ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോ തോർത്ത് മാത്രം ആയിരിക്കും ഗായത്രി  ഉടുക്കുക. അത് നീലക്കുറിഞ്ഞി പൂക്കുന്ന പോലെ വല്ലപ്പോഴും  അവർക്കിഷ്ടമുള്ള  ആളുകൾ  ഉണ്ടെങ്കിൽ  അവക്കായുള്ള കാഴ്ചയാണ്.അതല്ലെങ്കിൽ  മിക്കപ്പോഴും അടിപാവാട തെറിച്ച മുലക്ക് മീതെയാണ് കെട്ടിവെക്കുക. തന്റെ   മാദക സൗന്ദര്യം ആണുങ്ങളെ കാട്ടി കൊതിപ്പികാൻ അവൾക്ക് വയസു തികഞ്ഞ പ്രായത്തിൽ തന്നെ ഭയങ്കര  കൊതിയായിരുന്നു.

 

അവളുടെ  പിറകെ കുളിസീൻ  കാണാൻ   നാട്ടിലെ പുങ്കന്മാരെല്ലാം വായിനോക്കി നടപ്പുണ്ടെന്നും പ്രായത്തിന്റെ  തിളപ്പ്  കൊണ്ട്  അവൾ അതിലേതെങ്കിലും  ഒരുത്തന്റെ    വലയിൽ വീണാൽ കുടുംബത്തിന്റെ  മാനം പോകുമോ എന്നു സോമശേഖര കൈമളും   ഭാര്യയും   ഭയന്നിരുന്നു.

ഇപ്പോൾ  കാശിന്റെ  കുറവ്  ഉള്ളു  അഭിമാനം  എവിടെയും  പണയം  വെക്കേണ്ടി  വന്നിട്ടില്ല  അതുകൊണ്ട്  എന്തെങ്കിലും  സംഭവിക്കുന്നതിനു  മുമ്പ്  അവളുടെ  വിവാഹം  നടത്തണമെന്ന്  കൈമൾ  തീരുമാനിച്ചു  ആയിടയ്ക്കാണ്   വല്യ പ്രമാണിയായിരുന്ന അച്യുത  കൈമളിന്റെ  മകന്റെ  ആലോചന  വരുന്നത് .

തങ്ങളെക്കാളും സമ്പത്തും   അന്തസ്സുമുള്ള ഒരു തറവാട്ടുകാരുടെ ആലോചന വന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ പ്രമാണിയായ അച്യുതകൈമളിന്റെ  ഒരേയൊരു മകൻ അശോകന്  വിവാഹം ചെയ്തുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *