അങ്ങനെ ഇങ്ങനെ രണ്ടു മാസം കടന്നു പോയി.
എന്റെ ഭർത്താവിനെ രോഗം മൂർച്ഛിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
മകന് മെസ്സേജ് ചെയ്തു.
അവൻ പിറ്റേ ദിവസം എത്താൻ ഫ്ലൈറ്റ് ബുക്ക് ചെയ്തു.
പിറ്റേ ദിവസം എന്റെ ഭർത്താവ് രവീന്ദ്രൻ മരണം അടഞ്ഞു.
ബന്ധുക്കൾ വിമാനത്താവളത്തിൽ നിന്ന് വിനയ്നെ കൂട്ടിക്കൊണ്ടു വന്നു, രവീന്ദ്രന്റെ മൃതദേഹം അന്ത്യകർമങ്ങൾക്കായി ഞങ്ങൾ കൊണ്ടുപോയി.
കാറിൽ നിന്ന് ഇറങ്ങിയ ഉടനെ വിനയ് എന്റെ അടുത്തേക്ക് ഓടി വന്നു അവൻ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു .
ചുറ്റുമുള്ള എല്ലാവരും ഞങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിചു കൊണ്ടിരുന്നു.
വിനയ് എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ,അവനു തന്റെ തന്റെ പിതാവിന് അന്ത്യകർമങ്ങൾ ചെയ്യേണ്ടി വന്നു.
അടുത്ത രണ്ട് ദിവസങ്ങളിൽ അന്തരീക്ഷം ദുഃഖകരമായിരുന്നു, ഞങ്ങളുടെ എല്ലാ ബന്ധുക്കളും ഞങ്ങളെ ആശ്വസിപ്പിക്കാൻ എത്തി.
അഞ്ചാം ദിവസം, എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മരണാനന്തര ചടങ്ങ് ഞങ്ങൾ നടത്തി, കുടുംബത്തിന് ഒരു പ്രഭാത വിരുന്ന് നൽകി ചടങ്ങ് പൂർത്തിയാക്കി.
എല്ലാവരും അവരുടെ വീടുകളിലേക്ക് പോയി.
ഞങ്ങളോടൊപ്പം രവീന്ദ്രന്റെ ഒരു സഹോദരനും സഹോദരിയും കുടുംബങ്ങളും അവിടെ തന്നെ പത്തു ദിവസ പൂജ കഴിയുന്നത് വരെ തങ്ങുക ആണെന്ന് പറഞ്ഞു.
വിനയ് എന്നോട് ചെറിയ കിടപ്പുമുറിയിൽ ഉറങ്ങാൻ പറഞ്ഞു, അവനും എന്നോടൊപ്പം ഉറങ്ങാം എന്ന് പറഞ്ഞു .
ഞാൻ അവന്റെ അമ്മയായതിനാൽ ആരും അത് കാര്യം ആക്കിയില്ല.
എനിക്ക് ആ ദിവസം കാര്യം പന്തിയായി തോന്നിയില്ല എങ്കിലും മറുത്തു പറഞ്ഞാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് തോന്നിയത് കൊണ്ട് സമ്മതിച്ചു.
