പിന്നീടുള്ള ദിവസങ്ങളിൽ ഉപ്പ അവരുടെ ഓരോ ചലനങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാൻ തുടങ്ങി. മോന്റെ ഫോണിലെ ആ ഫോട്ടോ ഒരു വലിയ തെളിവായി തന്റെ ഉള്ളിൽ കിടന്നു പുകയുകയായിരുന്നു. പക്ഷേ ആരോട് ചോദിക്കണം, എങ്ങനെ ചോദിക്കണം എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. മകനും ഭാര്യയും തമ്മിലുള്ള ആ ബന്ധത്തിന്റെ ആഴം ഒരു അപ്രതീക്ഷിത കാഴ്ചയിലൂടെ അദ്ദേഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ആ വലിയ വീടിന്റെ പൂമുഖത്ത് ഇപ്പോൾ വല്ലാത്തൊരു അസ്വസ്ഥത തളംകെട്ടി നിന്നു. ഒരു കണ്ണാടി സെൽഫി അവരുടെ ജീവിതത്തിലെ എല്ലാ സമവാക്യങ്ങളെയും മാറ്റിമറിച്ചു കഴിഞ്ഞിരുന്നു.
പുറത്ത് പേമാരി തിമിർത്തു പെയ്യുകയായിരുന്നു. ഇടിമിന്നലിന്റെ വെളിച്ചം ജനലിലൂടെ വീടിനുള്ളിലേക്ക് അടിച്ചുകയറുന്നു. ആ നേരത്താണ് പാതി നനഞ്ഞൊട്ടിയ രൂപത്തിൽ മോൻ വീടിനുള്ളിലേക്ക് കയറിവന്നത്. ഉപ്പ ഹാളിലെ കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ മോന്റെ ഓരോ ചലനങ്ങളിലുമായിരുന്നു.
എന്നാൽ മോൻ നനഞ്ഞു വന്നത് അറിഞ്ഞ് ഉമ്മി പരിഭ്രമത്തോടെയും ഉള്ളിലെ അടങ്ങാത്ത കൊതിയോടെയും അങ്ങോട്ടേക്ക് ഓടിയെത്തി. “എന്റെ മോനേ… ഈ മഴയത്ത് എന്തിനാ ഇങ്ങനെ നനഞ്ഞു വന്നത്? പനി പിടിക്കുമല്ലോ,” എന്ന് വ്യാകുലപ്പെട്ടുകൊണ്ട് അവൾ വേഗം ഒരു തോർത്തെടുത്തു. അപ്പോഴേക്കും ഉപ്പയുടെ കണ്ണുകൾ നേരിട്ട് എത്തില്ല എന്ന് പെട്ടെന്ന് തോന്നുന്ന, ഹാളിൽ തന്നെയുള്ള തന്റെ മുറിയുടെ സൈഡിലെ ഭാഗത്തേക്ക് അവൻ മാറിനിന്നിരുന്നു.
