ഒളിച്ചുകളി [Achillies] 5566

മനസ്സിൽ നൂറു കണക്കു കൂട്ടി മൃദുല ഇറങ്ങി.

“ഇരുട്ടും മുന്നേ തിരികെ വരണേ മോളെ…”

പടി കടക്കും മുന്നേ അമ്മയുടെ സ്വരം കേട്ടതിനു സമ്മതവും മൂളി അവൾ നടുമുറിയിലെ കട്ടിലിൽ ചുമ്മ കിടന്നിരുന്ന ഏട്ടനോടും പറഞ്ഞു അവന്റെ കവിളിൽ ഒരുമ്മയും കൊടുത്തു വീടിന്റെ കെട്ടിറങ്ങി.

വീടിരിക്കുന്ന ചെറു കുന്നിറങ്ങി വശത്തെ പറമ്പിലൂടെ വീടിന്റെ പിന്നിലൂടെയുള്ള വഴി നടന്നു അവൾ വീടിനടുത്തെത്തി.

കണ്ണിൽ പെടാതെ വീടിനോടു ചേർന്നു കെട്ടിയ വിറകുപുരയുടെ പിന്നിലൂടെ അവൾ അടുക്കള ഭാഗത്തു വന്നു.

ജനലിലൂടെ ഇപ്പോൾ അവൾക്ക് അമ്മയെ കാണാം.

അമ്മയ്ക്ക് പിറകിൽ അടുക്കള വാതിലിനോട് ചാരി ഏട്ടനേയും.

അവർ സംസാരിക്കുന്നത് കേൾക്കാനായി നൂണ്ടു അവൾ പുരയുടെ ഉള്ളിലേക്ക് കയറി അടുക്കള ഭിത്തിയിൽ പറ്റി ചേർന്നു താഴ്ന്നു നിന്നു.

“ശ്രീ….എന്നോട് എന്തേലും ഒന്നു പറ…”

ഏട്ടന്റെ സ്വരം കേട്ട അവൾ ഞെട്ടി…

“ശ്രീയോ…”

മനസ്സിൽ അവൾ ചിന്തിച്ചു.

“മൃദു അറിഞ്ഞാൽ…എനിക്ക് പറ്റില്ല…ഒരിക്കെ നടന്നത് അങ്ങു മറക്കാം… ഒരു തെറ്റുകാരിയെപോലെ ജീവിക്കാൻ എനിക്ക് പറ്റില്ലെടാ…അന്ന് നീ അങ്ങനെയൊക്കെ ചെയ്തപ്പോൾ എനിക്കും തടയാൻ പറ്റിയില്ല, ഞാനും ആഗ്രഹിച്ചിരുന്നതുകൊണ്ടാവാം….പക്ഷെ വീണ്ടും ചെയ്ത് നാട്ടുകാര് എന്നെ പിഴച്ചവളായി…”

തേങ്ങിക്കൊണ്ടു ‘അമ്മ അത്രയും പറയുന്നത് കേട്ട മൃദുവിന്റെ കണ്ണിൽ വെള്ളം ഉരുണ്ടു കൂടി.

പതിയെ ഉയർന്നു ജനലിന്റെ വശത്തൂടെ എത്തി നോക്കിയ മൃദുല ഏട്ടൻ അമ്മയുടെ അടുത്തേക്ക് വരുന്നത് കണ്ടു, സ്ലാബിൽ കൈ കുത്തി ഏങ്ങി കരയുന്ന അമ്മയെ കൈയിലാക്കി പുണർന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

133 Comments

Add a Comment
  1. ആരാധകൻ

    കിടിലൻ 👌

  2. അടിപൊളി.നല്ലൊരു പരിസമാപ്തി ആയിരുന്നു

  3. റിപ്ലേ പ്ലസ് താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *