സുരേഷ്. ഞാൻ നാളെ ഗുളിക മേടിച്ചു കൊണ്ട് തരണോ
കവിത. വേണ്ടെന്ന് സാരമില്ല ഇനി വരണത് വെച്ച് കാണാം
സുരേഷ്. കുഴപ്പമുള്ള ദിവസം വല്ലതും ആണോ
കവിത. ഒരു ചെറിയ ചാൻസ് ഉണ്ട്. ഏതായാലും ഗുളിക വേണ്ട അതെനിക്കിത്തിരി അലർജി ഉണ്ടാക്കുന്നുണ്ട്
സുരേഷ്. സാരമില്ലെന്ന് കുഴപ്പം വന്നാൽ എന്താന്ന് വെച്ചാൽ നമുക്ക് ആലോചിച്ച് തീരുമാനിക്കാം
ഈ ഡയലോഗ് പറഞ്ഞത് മുറിയിലെ ലൈറ്റ് അണഞ്ഞു. ഞാൻ പതിയെ എന്റെ റൂമിലേക്ക് പോയി അവിടെ ഉറക്കം നടിച്ച് കിടന്നു. ഏതാണ്ട് ഒരു പത്ത് ഇരുപത് മിനിറ്റ് കഴിഞ്ഞ് കാണാം എന്റെ മുറിയുടെ കഥകൾ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു എനിക്ക് ഉറപ്പായിരുന്നു അവർ രണ്ടുപേരും വീണ്ടും വന്നു നോക്കിയതാണ് ഞാൻ ഇനിയും എഴുന്നേറ്റിട്ടുണ്ടോ എന്ന്. അവർ നേരത്തെ വന്നു നോക്കിയ അതെ സ്റ്റൈലിൽ തന്നെ ഒരു മാറ്റം കൂടാതെ ഞാൻ കിടന്നു. അത് കണ്ടിട്ടാകണം ആശ്വാസത്തോടെ അവർ ഇരുവരും തിരികെ വാതിൽ അടച്ചു പോയിലേക്കു പോയി. ഇനി ഞാൻ അങ്ങോട്ടേക്ക് പോയില്ലേ അവിടെ എന്താണെന്നുവെച്ചാൽ നടക്കട്ടെ എന്താണെന്ന് എനിക്ക് ഊഹിക്കാമല്ലോ.
ഞാൻ രാവിലെ എഴുന്നേറ്റ് അപ്പോൾ കവിത എന്റെ അടുത്ത് കിടപ്പുണ്ടായിരുന്നു സുരേഷ് പോയിട്ടുണ്ട് ഉറപ്പ് അന്ന് രാവിലെ കവിത ഓഫീസിലേക്ക് പോയി അവൾ പോയതിന് പിറകേ ഞാൻ കാറുമെടുത്തുകൊണ്ട് അമ്മാവന്റെ വീട്ടിലോട്ട് പോയി. അവിടെ ചെന്നപ്പ അമ്മാവനും അമ്മായിയും അവിടെയില്ല അവർ വേറെ എവിടെയോ പോയിരിക്കുകയാണ് സോന മാത്രമേയുള്ളൂ.
