Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
പാറയിടുക്കിലെ ‘അന്തപുരത്തിലേക്കു’ പോയിരുന്നപ്പോൾ ഒക്കെ അവളുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞിരുന്നു.
പാറകൾ കൊണ്ട് മറ തീർത്ത ആ അന്തപുരത്തിൽ സേവകർ വിരിച്ച പുല്ല് മെത്തയിൽ അവളെ കിടത്തി താരാട്ടുമ്പോഴും കപോലകുസുമങ്ങളിൽ ഓഷ്ഠഭ്രമരങ്ങൾ ശീതളിമ നഷ്ടപ്പെടുത്താൻ ഉരുമ്മുമ്പോഴും വസന്തമെത്താത്ത മലരിൽ പൂമ്പൊടിയുണ്ടോ എന്ന് അംഗുലീഭ്രമരങ്ങൾ മുരണ്ടു കൊണ്ട് പരതുമ്പോഴും തൃണനാമ്പ് പരാഗണത്തിന് പാകമായോ എന്ന് നഖചിത്രങ്ങൾ രചിച്ചു കൊണ്ട് പരിശോധിച്ചിരുന്നപ്പോഴുമെല്ലാം,
ചെയ്തിരുന്നത് വിലക്കപ്പെട്ട എന്തോ കുസൃതി ആണെന്ന് അറിഞ്ഞിട്ടു കൂടെ ഒരു പ്രാവിനെ പോലെ അവൾ കുറുകിയത് മാത്രമേയുള്ളു. കോവിലകത്തു വെച്ചു ചേച്ചിയുടെ അടുത്ത് വേദം പഠിക്കാൻ വരുമ്പോഴും മുഖത്തേക്ക് നോക്കുമ്പോൾ നാണം നിറഞ്ഞ പുഞ്ചിരി നൽകി കണ്ണ് താഴ്ത്തുന്നത് അല്ലാതെ അവൾ മറ്റൊന്നും പറയാറില്ല. അവൾക്ക് ഒരിക്കലും ഒരു പ്രതികാരദാഹി ആവാൻ കഴിയുകയില്ല. പ്രത്യേകിച്ചും എന്നോട്.
“ആരവിടെ! മഹാറാണിയോട് എഴുന്നള്ളാൻ പറയു!” ഞാൻ പഴയ രാജാപ്പാർട് വീണ്ടും എടുക്കുന്ന രീതിയിൽ ഒരു കല്ലിന്റെ പുറത്തു ഇരുന്നു കൊണ്ട് ഉറക്കെ പറഞ്ഞു.
“ഉമ്മ്മ്മ്മ് കൊച്ചമ്പ്രാന്റെ വീട്ടിൽ നിന്ന് ഇവിടേക്ക് ഇറങ്ങിയപ്പോൾ മുതൽക്ക് ഉള്ള ഒരു വെപ്രാളവും ഇവിടെ എത്തിയപ്പോ മുതൽക്ക് പണ്ട് രാജസദസ്സ് കളിച്ചിരുന്ന ഭാഗത്തേക്ക് ഒക്കെ നോക്കി കൊണ്ടുള്ള ആലോചനയും കണ്ടപ്പോഴേ തോന്നി.. കൊച്ചമ്പാട്ടി ഓടി വന്നു മനസ്സിൽ കയറിയിട്ട് ഉണ്ടാവും എന്ന്” ശേഖരന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു.
“ഇന്നലെ രാത്രിയിൽ അവളെ സ്വപ്നം കണ്ടു. അപ്പോൾ മുതൽ വല്ലാത്ത ഒരു വിമ്മിഷ്ടം. അതാണ് നിന്നെയും കൂട്ടി ഇപ്പോ ഇവിടം വരെ വന്നത്. വീണ്ടും എല്ലാം ഒന്ന് ഓർത്തെടുക്കാൻ” എന്ന് ഞാൻ ദൂരെക്കു നോക്കികൊണ്ട് അല്പം ഗൗരവം ഭാവിച്ചു പറഞ്ഞു.
“ഹൈസ്‌കൂൾ പഠിക്കാൻ പട്ടാമ്പിയിൽ എവിടെയോ കൊണ്ടാക്കി എന്ന് പറയുന്നത് കേട്ടിരുന്നു. പക്ഷെ അതിപ്പോ ഒരു വർഷമായി. പള്ളിക്കൂടം അവധിക്ക് അടച്ചത് കൊണ്ട് ഇപ്പോ വീട്ടിൽ വന്നിട്ടുണ്ടാവും.. അടുപ്പമുള്ള മനസ്സല്ലേ.. കൊച്ചമ്പ്രാനെ ഓർത്തു കാണും ഇവിടെ എത്തിയപ്പോൾ.. അതാവും സ്വപ്നമൊക്കെ…” ശേഖരൻ മറുപടി പറഞ്ഞു.
“മ്മ്മ്മ്മ്.. അവളെ ഒന്ന് കാണാൻ വല്ലാത്ത പൂതിയുണ്ട്. നീ ഒന്ന് അന്വേഷിക്കുമോ അവൾ എത്തിയിട്ടിട്ടുണ്ടോ എന്ന്?” ഞാൻ തലയുയർത്തി ശേഖരനോട്
💬 Comments
View all comments