0%
Chapter 1

അരുന്ധതി വർമ്മ IPS 4 [ആദിത്യൻ മേനോൻ] [The Beginning]

Author : kkstories | Read All Parts | 👁 238 |

അരുന്ധതി വർമ്മ IPS 4

Arundhathi Varma IPS Part 4 | Author : Adithyan Menon

[ Previous Part ] [ www.kkstories.com]


ഒഴിവാക്കാൻ പറ്റാത്ത തിരക്കുകളും ജോലിയും കാരണം കഥ തുടരാൻ കഴിഞ്ഞില്ല അതിനു ആദ്യം എല്ലാവരോടും ഖേദം അറിയിച്ചു കൊണ്ട് തന്നെ പറയട്ടെ. ഇത് ആദ്യമിട്ട കഥയുടെ തുടർച്ച അല്ല. ഇതാണ് തുടക്കം.

തുടർഭാഗം ഒരു പോയിന്റിൽ നിർത്തി സിന്ധു അരുന്ധതിയുടെയും മകന്റെയും കാമകേളികൾ കണ്ടു നിക്കുമ്പോൾ ഒരു ഫ്ലാഷ്ബാക്ക് പോപ്പ് തുടക്കത്തിലേക്ക് ഉള്ള ഡയറക്ർ കട്ട്‌ ആയിട്ട് കാണുക.

എപ്പോഴും പോലെ ഈ കഥയിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ഹേമയെ നഷ്ടപ്പെട്ടു അത് കൊണ്ട് തന്നെ ഈ ഭാഗം തികച്ചും എന്റെ മാത്രം സൃഷ്ടി ആണ്.

ഇത് കണ്ടു ഹേമ മേനോൻ Charlie Xavier എന്ന ഫെസ്‌ബുക്ക് അക്കൗണ്ടിലേക്ക് വരുമായിരിക്കും എന്ന് ആഗ്രഹിക്കുന്നു.

ഇനി കഥയിലേക്ക്


അതിരാവിലെ തന്നെ നഗരമൊട്ടാകെ സംസാരവിഷയം ഒരു പേര് മാത്രമായിരുന്നു “ദിനേശൻ”

രണ്ടുമൂന്നു ദിവസങ്ങളായി കാണാതായിരുന്ന അവന്റെ ശരീരം മുനിസിപ്പാലിറ്റിയുടെ പിറകിലെ അഴുക്കുചാലിൽ നിന്നാണ് പുലർച്ചെ കണ്ടെത്തിയത്. ആദ്യം ശ്രദ്ധയിൽപ്പെട്ടത് ദുർഗന്ധം. ആളുകൾ കൂട്ടംകൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. നഗരത്തിൽ എല്ലാവർക്കും പരിചിതനായിരുന്ന രാഷ്ട്രീയ ഇടനിലക്കാരൻ ദിനേശൻ കൊലചെയ്യപ്പെട്ടിരിക്കുന്നു. സൂര്യൻ ഉയരുന്നതിന് മുൻപേ തന്നെ അവന്റെ മരണം നഗരത്തിന്റെ ഏക സംസാരവിഷയമായി.

പ്രധാന വാർത്ത - കൂവപ്പള്ളി ദിനേശാന്റെ മരണം കൊലപാതകമെന്ന് സംശയം. പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ACP ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏറ്റെടുത്തതെന്ന് ഡിജിപി അറിയിച്ചു.

“സിന്ധു, അതൊന്നു ഓഫ് ചെയ്യു. ഇന്നത്തെ ദിവസം ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല.”

ടി.വി. ഓഫ് ചെയ്ത് സിന്ധു വീണ്ടും വൃത്തിയാക്കലിൽ തിരിഞ്ഞെങ്കിലും, അരുന്ധതിയുടെ മുഖഭാവം അവൾക്ക് ഊഹിക്കാനായില്ല. സാധാരണ ആയി രൂക്കഷമായി അത് ശ്രദ്ധിക്കുകയും സ്റ്റേഷനിലേക്ക് ഓടുകയും ആണ് പതിവ്.

“ഇതും കറങ്ങി തിരിഞ്ഞ് മാഡത്തിന്റെ അടുത്തേക്ക് തന്നെ എത്തുമോ?” അവൾ പതുക്കെ ചോദിച്ചു.

“ഹം. നീ ഇപ്പൊ ഇതെല്ലാം സെറ്റ് ചെയ്യാൻ നോക്ക് സിന്ധു. അവൻ കോച്ചിംഗ് കഴിഞ്ഞ് വരാൻ സമയമായി.”

മറ്റൊന്നും ശ്രദ്ധിക്കാതെ, ഫോൺ വരെ സൈലന്റാക്കി, അരുന്ധതി സ്വയം ബേക്ക് ചെയ്ത സ്ട്രോബെറി കേക്കിന്റെ അവസാന അലങ്കാരങ്ങളിലായിരുന്നു.

അരുന്ധതി വർമ്മ, IPS, ഇന്ന് കേരളത്തിലെ ഏറ്റവും ശക്തരായ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ. ആ പട്ടികയിലെ ഏക വനിത. രാജഭരണം നിലനിന്നിരുന്നെങ്കിൽ, ഈ നാട് ഭരിക്കേണ്ടിയിരുന്ന ഇളമുറ തമ്പുരാട്ടി. തെക്കൻ തിരുവിതാംകൂർ കോവിലകത്തിന്റെ അവസാന സന്തതി. പാരമ്പര്യ സ്വത്തുകളോടോ ബിസിനസ് സാമ്രാജ്യങ്ങളോടോ യാതൊരു ആകർഷണവും അവൾക്ക് ഉണ്ടായിരുന്നില്ല. IPS എന്ന ഉദ്യോഗം അവൾ തന്നെ തിരഞ്ഞെടുത്തതായിരുന്നു. IAS പോലും നിരസിച്ചു. ഉള്ളിലെ ക്ഷത്രിയ രക്തത്തിന്റെ തീപൊരി അവളെ പോലീസിലേക്ക് നയിച്ചു. ആ ദിവസം മുതൽ തന്നെ അരുന്ധതി വാർത്തകളിൽ ഇടംപിടിച്ചു.

അവളുടെ ഉയർച്ച വേഗത്തിലായിരുന്നു. പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നത്ര വേഗത്തിൽ. കുറച്ചുനാളുകൾക്കുള്ളിൽ തന്നെ തലസ്ഥാനത്തിന്റെ സിറ്റി കമ്മീഷണർ. അതിനൊപ്പം

💬 Comments

View all comments