0%

Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം [Arjun Dev & Jo]

Author : JO Read All Parts 329

ഞാൻ നോക്കീതു നീയും പറയാമ്പാടില്ല... !!!""" അർദ്ധനഗ്നനായ ഗന്ധർവന്റെ കുണ്ണക്ക് എന്തു നീളമുണ്ടാകുമെന്ന് ചിന്തിച്ചു നിന്നുപോയ തന്റെ വിഡ്ഢിത്തമോർത്തു ചൂളിക്കൊണ്ട് ദീക്ഷ കോംപ്രമൈസിട്ടു.

"""ഉം... ശെരിശെരി....!!!""" തന്നെയിനി കളിയാക്കില്ലല്ലോന്നുള്ള വിചാരത്തിനിടയിലും നാളെയാ യക്ഷിപ്രതിമ പൊളിച്ചുകളയുമല്ലൊന്നുള്ള ചിന്തയോടെ ദീരവു പോകാനെഴുന്നേറ്റു. പെട്ടന്നു ദീക്ഷയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയതും അവളത് സൈലന്റാക്കാൻ പാടുപെടുന്നതുകണ്ട് അറിയാത്ത ഭാവത്തിലവൻ പുറത്തേക്ക് നടക്കുമ്പോൾ വാതിലടച്ച് കൊളുത്തിട്ട ശേഷം ഇട്ടിരുന്ന ടീഷർട്ടും ഊരിവലിച്ചെറിഞ്ഞ് ഇളംറോസ് നിറമുള്ളയാ പാഡഡ് ബ്രായ്ക്കുള്ളിൽ നിറഞ്ഞുനിൽക്കുന്ന തന്റെ ഇളംമുലകൾ  കാമുകനെ കാണിക്കാനുള്ള വ്യഗ്രതയോടെയാ കോളിനരികിലേക്ക് പായുകയായിരുന്നു ദീക്ഷ. പക്ഷേ അവളുടെ ഉദ്ദേശം മനസ്സിലായ ദീരവ് താൻ അബദ്ധത്തിൽ കണ്ടുപോയ തന്റെ ചേച്ചിയുടെ മുലകളേയും മനസ്സിലോർത്ത് പുറത്തുനിന്ന്  തന്റെ കുണ്ണയൊന്നു ഞെരിച്ചത് മറ്റാരും കണ്ടില്ല. ....!!!.

മുറിയിൽ ചെന്നിട്ടും ദീരവിന്റെ മനസ്സ് ആ പ്രതിമയിൽ തന്നെയായിരുന്നു. അതിനെന്തോ പ്രത്യേകതയുണ്ടെന്നവന്റെ മനസ്സു പറഞ്ഞുകൊണ്ടിരുന്നു. കയ്യിലൊരു താലവുമായി ഗന്ധർവനെത്തന്നെ നോക്കിനിൽക്കുന്ന യക്ഷി. ഗന്ധർവന്റെ നോട്ടം മറ്റെന്തിലേയ്‌ക്കോ ആണ്. അയാളുടെ മുഖത്തു മറ്റൊന്നുമില്ലെങ്കിലും യക്ഷിയുടെ മുഖത്ത് എന്തോ നേടിയെടുത്ത ഭാവമല്ലേ....?? അതോ എന്തോ നേടിയെടുക്കാനായി വെമ്പുന്ന ഭാവമോ...??!! കണ്ടിട്ടവർ കാമുകീകാമുകന്മാരാണെന്നു തോന്നുന്നു. അല്ലെങ്കിലുമിത്രയും സുന്ദരിയായൊരു യക്ഷിയെ ആരാണ് പ്രണയിക്കാത്തത്...??

അല്ലാ... അത്രയ്ക്കു വശ്യമനോഹരിയായ ആ സുന്ദരിയുടെ നേർക്കു  നോക്കിയ്ക്കാതെ ഏത് പൊട്ടനാണ് വിദൂരതയിലേക്ക് നോക്കിനിൽക്കുന്നപോലെ ആ ഗന്ധർവശിൽപം നിർമ്മിച്ചത്...?? സൗന്ദര്യബോധമില്ലാത്ത തെണ്ടി....!

""...ദീരൂ... നീ കഴിയ്ക്കുന്നില്ലേ...?? വാ...!!"""_ ഭക്ഷണം തയ്യാറാക്കിവെച്ചശേഷം മറ്റുള്ളവർക്കൊപ്പം ദീരവിനെ കാണാതെ വന്നപ്പോൾ രോഹിണി നീട്ടി വിളിച്ചു. അമ്മയുടെ വിളി കേട്ടപ്പോഴാണ് അത്രയുംനേരം തന്റെ മനസ്സിന്റെ നിയന്ത്രണങ്ങളെ മുഴുവൻ കൈക്കലാക്കിയിരുന്ന സുരസുന്ദരിയുടെ കരവലയത്തിൽ നിന്നവൻ പുറത്തുചാടിയത്. എന്നാൽ കഴിയ്ക്കാനായി വന്നിരിയ്ക്കുമ്പോഴും അകപ്പെട്ടുപോയ മായാലോകത്തിൽ നിന്നും പുറത്തുകടക്കാൻ അവനു കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു വാസ്തവം.

"""" അല്ലാ അതിപ്പോ അവിടെ നിന്നെന്നുവെച്ചെന്താ കുഴപ്പം... ??? എത്രയോ വീടുകളുടെയും കൊട്ടാരങ്ങളുടെയും ചുമരിലും മുറ്റത്തുമൊക്കെ ഇതുപോലത്തെ രൂപങ്ങളും ചിത്രങ്ങളുമുണ്ട്...!!! എന്നിട്ട് അതൊന്നും കാണുമ്പോഴില്ലാത്ത ഐശ്വര്യക്കേടെന്തിനാ ഇവിടെ.. ???!!!."""

മറ്റൊന്നിലും ശ്രെദ്ധിയ്ക്കാതെ ഭക്ഷണത്തിൽ മാത്രം ശ്രെദ്ധിച്ചിരുന്ന അച്ഛനു മുന്നിൽ

ദീരവു തന്റെ ന്യായീകരണമൊന്നു നിരത്തിയെങ്കിലും ജയനത് ചെവിക്കൊണ്ടില്ല. ജോണിയുടെ അതേ അഭിപ്രായമായിരുന്നു അക്കാര്യത്തിൽ ജയനും. മകന്റെ തലതിരിഞ്ഞ തോന്നലുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന രോഹിണിയും  ജയനെ സപ്പോർട്ട് ചെയ്തതോടെ ദീരവാക്കൂട്ടത്തിൽ ആയുധമില്ലാത്ത പോരാളിയായിപ്പോയി. അവനുകൊടുത്ത വാക്കുമറന്ന് വീണ്ടും കളിയാക്കിക്കൊണ്ട് ദീക്ഷകൂടിയവരുടെ പക്ഷംപിടിച്ചതോടെ പ്രതിമകൾ പൊളിച്ചുമാറ്റുമെന്നുതന്നെ തീരുമാനമായി. തന്റെയാഗ്രഹത്തിനവർ  ഒട്ടുംവിലകല്പിക്കാത്ത ദേഷ്യത്തിന് നേരത്തേ മുറിയിൽക്കയറി കതകടച്ച ദീരവ് രാവേറെക്കഴിഞ്ഞാണാ

💬 Comments

View all comments