Chapter Title : ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]
വിട്ടുകൊടുക്കാൻ പറ്റില്ല എന്നും മോളുടെയോ തള്ളയുടെയോ സമ്മതപത്രമോ അവർ നേരിട്ട് വന്നു ഒപ്പിട്ടു കൊടുക്കുകയോ ചെയ്താലേ ഫർദർ പ്രൊസീജിറിനു ബോഡി വിടുകയുള്ളൂ എന്നറിയിച്ചു.....വീണ്ടും സുധാകരനെ വിളിച്ചു ....ഫോണെടുക്കുന്നില്ല.....അയാൾ തിരികെ തോമാച്ചന്റെ വീട്ടിൽ എത്തുമ്പോൾ സമയം എട്ടരയായി.....ഡൈസിക്ക് അമ്മച്ചിയെ ഇട്ടിട്ട് വന്നു ഒപ്പിട്ടുകൊടുക്കാനുള്ള ബുദ്ധിമുട്ട്.....ഇനി നോട്ടറി തുറക്കണമെങ്കിൽ പത്തുമണിയെങ്കിലും ആവും.....മൊത്തം തലവേദന....അതിലും വലിയ കുരു എന്നുള്ളത് തന്റെ ഭാര്യയും മോളും മിസ്സിംഗ് ആണ് എന്നുള്ളതാണ്.....അയാൾ വീട്ടിലേക്കു പോയി വീണ്ടും വീണ്ടും സുധാകരനെ വിളിച്ചു....ഫോണെടുക്കുന്നില്ല...അയാൾ മനസ്സിൽ തന്തക്കു വേ വിളിച്ചു...ഈ തന്തയില്ല കഴുവേറിയുടെ മകൻ ഫോൺ വച്ചിട്ട് ആരുടെ അമ്മയെ പണ്ണാൻ പോയിരിക്കുകയാ......അയാൾ വീട്ടിലെത്തി കുളിച്ചു .....എന്നാലും തോമാച്ചൻ ഇങ്ങനെ ചെയ്യേണ്ടതായിരുന്നു....അയാൾക്ക് വേണ്ടി ഹൈക്കോർട്ടിൽ പോകാൻ വരെ താൻ തയാറായതാണ്.....ആ ബെന്നി കാരണമാണ് എല്ലാം......നശിച്ച നാറി...ഇതെല്ലം ഒന്നൊതുങ്ങട്ടെ അവനെ തീർക്കും...അതിനു പറ്റിയ ആൾക്കാർ സുധാകരനോടൊപ്പം ഉണ്ടെന്നല്ലേ പറഞ്ഞത്......അയാൾ കുളിയൊക്കെ കഴിഞ്ഞു കുറെ പണം കീശയിൽ തിരുകി നോട്ടറിയിലേക്കു പോയി....ദേ...വരുന്നു സുധാകരന്റെ കാൾ....
"ഹാലോ......റഷീദ് വിളിച്ചു....
ആ പറ സാറേ.....സുധാകരന്റെ സ്വരം....
താനിതെവിടാരുന്നടോ......നമ്മടെ തോമാച്ചൻ ജയിലിൽ ആത്മഹത്യ ചെയ്തു എന്ന്.....
എപ്പോൾ....ഞാൻ ഉറക്കമായിരുന്നു...ശല്യം കാരണം ഫോൺ സൈലന്റിൽ ഇടും.....എന്നിട്ട്.....
എന്നിട്ടെന്താവാൻ തോമാച്ചൻ പോയി ...ഞാൻ ഇപ്പോൾ നോട്ടറിയിലാണ് കുറച്ചു പേപ്പർ ശരിയാക്കണം.....ആ പെണ്ണുമ്പിള്ളക്ക് സുഖമില്ലാതെ കിടക്കുകയല്ലേ.....ആ പെങ്കൊച്ചിനു വരാൻ പറ്റില്ലല്ലോ...അതിന്റെ ആധാർ കാർഡും വാങ്ങി നോട്ടറിലോട്ട് വന്നതാണ്.....
എപ്പോഴായിരുന്നു............
ഇന്നലെ രാത്രിയിലെങ്ങാണ്ടായിരുന്നു.....താൻ പെട്ടെന്ന് തിരിക്ക് അവിടെ നിന്നും....
ഞാൻ തിരിക്കാം.....ഇപ്പോൾ തന്നെ
വേറെ ചില കാര്യങ്ങൾ കൂടി ചെയ്യണം
ആ.....ഒകെ......ഫോൺ വച്ച്......
റഷീദ് നോട്ടറിയെ കണ്ടു രണ്ടായിരത്തിൽ സ്റ്റാമ്പ് പേപ്പറിൽ തനിക്കറിയാവുന്ന നോട്ടറിയെ കൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു ടൈപ്പ് ചെയ്തു വാങ്ങി.....ഡേയ്‌സിയെ വീട്ടിൽ ചെന്ന് സൈൻ ചെയ്യിക്കാമെന്നു പറഞ്ഞു....അതയാൾ സമ്മതിച്ചു.....വീട്ടിലെത്തി ഡേയ്‌സിയെ കൊണ്ട് ഒപ്പിടീച് മൃതദേഹം മറ്റുള്ള കാര്യങ്ങൾക്കായി വിട്ടുകൊടുക്കുവാനുള്ള പുറപ്പാടിൽ റഷീദ് സബ്ജയിലിലേക്ക് തിരിച്ചു ......
സന്ദീപ് അച്ഛനും കൂടിയുള്ള ചോറും വാങ്ങി വീട്ടിൽ വന്നു....ആഹാരം കഴിച്ചു രണ്ടുപേരും കൂടി ഫൈനാൻസ് കമ്പിനിയിൽ ചെന്ന് അകത്തു കയറി ഇന്നോവയുടെ താക്കോൽ എടുത്ത്.....അച്ഛനെ ഫൈനാൻസ് കമ്പിനിയിൽ ഇരുത്തി....എന്നിട്ടു ആൾട്ടോയുമായി ബെന്നിച്ചന്റെ വീട്ടിലേക്കു തിരിച്ചു.....പോകുന്ന വഴിയിൽ സ്റ്റെല്ലയെ കയറിക്കണ്ടു.....എയർപോർട്ടിൽ പോകുന്ന വിവരം പറഞ്ഞു.....സ്റ്റെല്ല ഉടനെ അവനെ നോക്കി പറഞ്ഞു....."ദേ...ബെന്നിച്ചന്റെ വീട്ടിലോട്ട് പോകുന്നത് കൊള്ളാം...കയറി മെതിക്കാൻ നിൽക്കരുത്...കേട്ടോ.....ഇനിയിപ്പോൾ ബെന്നിച്ചൻ വന്നു....ഇനിയെന്നാടാ ഉവ്വേ....നിന്നെ ഒന്ന്......
"ഒന്ന് പോ ചേച്ചി.....സമയവും സന്ദർഭവും ഒക്കുമ്പോൾ വിളിച്ചോ.....ഞാൻ റെഡി......സന്ദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.....
സന്ദീപ് ഇറങ്ങി
💬 Comments
View all comments