Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
ഉത്തരമില്ലായിരുന്നു.
"എന്തെടി? നിന്റെ വായേൽ പഴം ആണോ? "
അവനവളുടെ കവിളിൽ കുത്തിപ്പിടിച്ചു കുലുക്കി.
മൗര്യ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവന്റെ ഫോൺ ബെല്ലടിച്ചു. പരിചയമില്ലാത്ത നമ്പർ ആണെങ്കിലും അവനെടുത്തു.
"ഡാ പന്ന പൊലയാടി മോനേ... നീ ഞങ്ങടെ പിള്ളേർക്ക് സസ്പെൻഷൻ കൊടുക്കും അല്ലേടാ... കള്ള കടയാടി മോനേ.... നീയേ നിന്റപ്പനൊണ്ടാക്കിയ കോളേജ് വിട്ടൊന്നു പൊറത്തേക്കിറങ്ങ്.
എന്നിട്ട് ആണുങ്ങളെ പോലെ വല്ലോം നയിച്ചൊണ്ടാക്ക്. സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്ത തെണ്ടി......."
ഫോണിൽ പൊലയാട്ട് തുടർന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിരുന്നു മൗര്യയും കേൾക്കുന്നുണ്ട്. എതോ പാർട്ടി നേതാവാണെന്ന് തോന്നുന്നു.
അരവിന്ദിന്റെ മുഷ്ടി ചുരുട്ടുന്നത് കണ്ടപ്പോൾ അവൾക്ക് പേടിയായി.
"നമുക്ക് പോലീസിൽ കംപ്ലയിന്റ് കൊടുക്കാം അരവിന്ദേട്ടാ... എന്തൊക്ക്യാ ഇവര് പറയുന്നേ... "
മൗര്യ അവന്റെ കയ്യിൽ പിടിച്ചു.
"ആരെ കെട്ടിക്കാൻ?? പോലീസ് സ്റ്റേഷനോക്കെ ഇവന്മാർക്ക് അമ്മായിവീട് പോലെയാ... കണ്ട തായോളികളൊന്നും ഈ കോളേജിൽ പഠിക്കണ്ട എന്നങ്ങു തീരുമാനിച്ചാ പോരെ?? "
മൗര്യ നിശബ്ദയായി കേട്ടിരുന്നു.
"ഹോ.... നിനക്ക് മക്കൾപാസം ആണല്ലോ... ഇവന്മാരെ സപ്പോർട്ട് ചെയ്യാൻ ആണല്ലോ നീ വന്നത്..."
"അല്ല... ഞാൻ അരവിന്ദേട്ടന്റെ കൂടെയാ 🥺🥺🥺"
മൗര്യയുടെ സ്വരം വിറച്ചു.
" പിന്നെ അവന്മാരുടെ സസ്പെൻഷൻ പിൻവലിക്കാൻ വേണ്ടിയല്ലേടി കൂത്തിച്ചി മോളെ നീയെന്നെ കാണാൻ വന്നത്...? അല്ലാണ്ട് എന്റെ സുഖവിവരം തെരക്കാൻ അല്ലല്ലോ? "
അരവിന്ദ് അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു.
മൗര്യയുടെ കണ്ണുകൾ നിറഞ്ഞു. ആദ്യമായാണ് ഇങ്ങനെയൊരു തെറി താൻ കേൾക്കുന്നത്. മൈരേ, പൂറി എന്നൊക്കെ അരവിന്ദേട്ടൻ വിളിക്കുമെങ്കിലും അതെല്ലാം മൂഡ് കയറുമ്പോൾ മാത്രമാണ്. ദേഷ്യത്തിൽ തെറി വിളിക്കുന്നത് പോലല്ലല്ലോ അത്.
അത്
💬 Comments
View all comments