Chapter Title : ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]
മാസം കഴിഞ്ഞ് പുള്ളി റിട്ടയർ ആവുകയാണ്. എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന പ്രകൃതമാണ്. അതുകൊണ്ട് തന്നെ ഓഫീസിൽ ഞാനടക്കം എല്ലാവർക്കും സാറിനേ വലിയ കാര്യമാണ്. ഞാൻ അസ്സിസ്റ്റ് ചെയ്യുന്നത് പുള്ളിയേ മാത്രമാണ്. സാറിനേ രാവിലേ ഡിപ്പാർട്ട്മെന്റ് കാറിൽ വീട്ടിൽ നിന്നും ഓഫീസിൽ കൊണ്ട് വരണം കാറിൽ നിന്നും ഫയലുകളും മറ്റും സാറിന്റെ
ക്യാബിനിൽ കൊണ്ട് വയ്ക്കണം. കുറച്ചു അസ്സിസ്റ്റന്റ് ജോലിയും പിന്നെ വൈകുന്നേരം വരെ മറ്റു ഡ്രൈവർമ്മാരോടൊപ്പം കഥകളും കാര്യങ്ങളും പറഞ്ഞ് നിൽക്കാം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സാർ വിളിച്ച് മുകളിലേക്ക് വരാൻ പറയും. വൈകുന്നേരം 5 മണിക്ക് സാറിനേ വീട്ടിൽ ആക്കിയ ശേഷം എനിക്ക് റൂമിലേക്ക് പോവുകയും ചെയ്യാം. സംഭവം ബോറ് പരിപാടി ആയിരുന്നെങ്കിലും ആരെങ്കിലും ചോദിച്ചാൽ ഗവൺമെന്റ് ഓഫീസിലെ ജോലിയും മാസം 15000 രൂപ ശംബളവും. സാറിന്റെ കീഴിൽ ആയതിനാൽ സ്റ്റാഫുകളിൽ നിന്നും കുറച്ചു റെസ്പെക്റ്റും ഉള്ളതുകൊണ്ട് ഞാൻ ഹാപ്പി ആയിരുന്നു. സാറിനേപോലെ തന്നെ ഓഫീസിൽ മറ്റു ജീവനക്കാരുടെയും പ്രീതി ഞാൻ നേടീരുന്നു.
എന്നേ വലിയ കാര്യമായിരുന്നു നാരായണൻ സാറിന്. വല്ലപ്പോഴും എന്റെ തോളിൽ കൈയ്യിട്ട് സംസാരിക്കുന്നതിൽ എനിക്കും അഭിമാനം തോന്നീരുന്നു. അങ്ങനെ ഞാനവിടെ സുഖിച്ച് ജീവിച്ചു. മൂന്ന് മാസത്തിന് ശേഷം സാറിന്റെ റിട്ടയറിംഗ് ദിവസം എത്തി. ചെറിയ രീതിയിൽ ഫംഗ്ഷൻ എല്ലാം കഴിഞ്ഞ് രാത്രി ഏഴുമണിയോടെ ഞാൻ സാറിനേ വീട്ടിൽ കൊണ്ട് പോയി ആക്കി. "എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞ് സാർ 5000 രൂപ എന്റെ പോക്കറ്റിൽ വച്ചു തന്നു". സത്യത്തിൽ അപ്പോഴാണ് കണ്ണു നിറഞ്ഞു പോയത്. പിന്നേ അവിടെ എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി കാർ ഓഫീസിൽ കൊണ്ട് ഇട്ട ശേഷം വീട്ടിലേക്കാണ് പോയത്. അന്നൊരു വെള്ളിയാഴ്ച ദിവസം ആയിരുന്നു. ശനി ഞായർ ദിവസങ്ങളിൽ പൊതുവേ അവധി ആയതുകൊണ്ട് അങ്ങനാണ് ശീലം. ഒരുപാട് താമസ്സിച്ചായിരുന്നു വീട്ടിൽ എത്തിയത്. ഞാൻ വരുമെന്നറിയാവുന്നതുകൊണ്ട് അമ്മ കാത്തിരുന്നിരുന്നു. ആഹാരവും കഴിഞ്ഞ് ഞാൻ കിടന്നു. രാവിലേ അച്ഛന്റെ ശബ്ദം കേട്ടാണ് എണിറ്റത്. ഞാൻ വന്നില്ലേ എന്ന് അമ്മയോട് ചോദിക്കുകയായിരുന്നു.
അമ്മ : എണീറ്റിട്ടില്ല. ഇന്നലെ ഒരുപാട് താമസ്സിച്ചായിരുന്നു
💬 Comments
View all comments