0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 10 [Hypatia]

Author : Hypatia Read All Parts 1602

ഏദേൻസിലെ പൂപാറ്റകൾ 10

Edensile Poompattakal 10 | Author : Hypatia | Previous Part

പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.

നിഷിദ്ധ രതിയുൾപ്പടെ പല തരാം ഫാന്റസികൾ കഥയുടെ പല ഭാഗങ്ങളിലും കടന്നു വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ ദയവ് ചെയ്ത് സ്കിപ്പ് ചെയ്യേണ്ടതാണ്.

ഈ കഥ വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കൽപ്പിക കഥയാണ്.

ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തകളുമായോ അല്ലെങ്കിൽ ഏതെങ്കിലും സമൂഹമോ സമുദയമോ ആയിട്ടോ ഈ കഥയ്ക്ക് യാതൊരു വിത ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും ആകസ്മികം മാത്രമാണ്.

***************

പുത്തൻപുരക്കൽ തറവാടിന്റെ മുകളിലേക്ക് നിലാവ് പരന്നു. ആ നിലവിൽ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ നിഴലുകൾ ഒരു ഭീകര സത്വത്തെപ്പോലെ വീടിന് മുകളിലേക്ക് ചാഞ്ഞിരുന്നു. കാവിലെ ആൽമരത്തിന്റെ കൊമ്പിലിരുന്നു മൂങ്ങകൾ മൂളക്കം തുടങ്ങി. രാത്രിയെ ഭീകരമാക്കാൻ വെളുത്ത പുക പോലെ മഞ്ഞ് വാനിൽ ഒഴുകി നടന്നു.

പ്രകൃതിയുടെ വിസ്മയങ്ങളൊന്നും അറിയാതെ ഗീതയും മകൾ ശ്വേതയും അവരുടെ സ്വകാര്യതയിൽ കളിചിരികളിലായിരുന്നു. പരസ്പ്പരം തുറന്ന മനുസുകളിലെ ശൂന്യത രണ്ടു പേരെയും വല്ലാതെ സന്തോഷിപ്പിച്ചു. ഗീതയുടെ ഉള്ളിലെ മകളുടെ ഭാവിയെ കുറിച്ചോർത്തുള്ള ആശങ്കകൾ നീങ്ങിയിരുന്നു. അവൾക്കും കുടുമ്പത്തിനും പറ്റുന്ന ഒരു പയ്യനെ കിട്ടി.

ഇത്രയും കാലം താൻ തെറ്റിധരിച്ചിരുന്ന അമ്മയുടെ സ്നേഹത്തിലെ പൊരുൾ തിരിച്ചറിഞ്ഞ ശ്വേതയിലും അതെ സന്തോഷം നുരഞ്ഞു പൊന്തി. ഇപ്പോൾ അവൾക്ക് അമ്മയെക്കാളുപരി നല്ലൊരു കൂട്ടുകാരിയെ കിട്ടിയതിന്റെ ആനന്ദമുണ്ടായിരുന്നു മനസ്സിൽ.

ഇന്ന് നടന്ന പെണ്ണ് കാണലുകളടക്കം എല്ലാ വിശേഷങ്ങളും തന്റെ സുഹൃത്ത് അർജുനോട് പറയൻ അവൾക്ക് ആവേശമായിരുന്നു. തന്റെ ദുഖത്തിലും സന്തോഷത്തിലും ഒരു പരാതിയുമില്ലാതെ കൂടെ നിന്നിരുന്ന അവനെ അറിയിക്കുന്നതിൽ പരം ആവേശം മറ്റൊന്നും അവൾ കണ്ടില്ല. ഫോണിലൂടെ പറയണ്ട എന്നവൾ നേരത്തെ തീരുമാനിച്ചിരുന്നു. നാളെ പോകുന്നുണ്ടല്ലോ അപ്പൊ പറയാം.

ആ സമയം പൂർണമായും ഇരുട്ട് വീണിരുന്നു. ഗീതയും ശ്വേതയും ബാൽക്കെണിയിലെ ആട്ടു കട്ടിലിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഇറയത്ത് ഒരു മങ്ങിയ ബൾബ് സ്വർണ നിറം പൂശി നിൽക്കുന്നുണ്ട്. ബാൽക്കണിയുടെ അഴികളിൽ നട്ടുവളർത്തിയ ചെടികളുടെ ഇലകൾ രാകാറ്റേറ്റ് തലയാട്ടി. മകളുടെ കോളേജിലെ വീര ശൂര പരാക്രമങ്ങളുടെ കഥകൾ കേട്ട് കൊണ്ടിരിക്കുകയായിരുന്നു ഗീത. അവരുടെ സംസാരങ്ങൾക്ക് വിഘ്‌നം വരുത്തി കൊണ്ട് വിഷ്ണു മുകളിലേക്ക് കയറി വന്നു.

"ഗീതളേമ്മനെ മുത്തച്ഛൻ

💬 Comments

View all comments