0%
Chapter 11

ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]

Author : Hypatia | Read All Parts | 👁 269 |

ശബ്ദത്തിനുള്ളിൽ മറ്റെല്ലാ ശബ്ദങ്ങളും വിഴുങ്ങി കളഞ്ഞത് പോലെ നിശബ്ദം. അയാളുടെ മുറിയിൽ രതിയുടെ മത്സരകൂത്ത് നടക്കുന്നു. തുറന്നിട്ട ജനാലയിലേക്ക് ചേർത്ത് നിർത്തിയ കനിയുടെ കൊഴുത്ത നഗ്‌നയായ ശരീരം. അയാളുടെ കുണ്ണ ആ തുടുത്ത പൂറിലേക്ക് പ്രഹരിച്ച് കൊണ്ടിരിക്കുന്നു. ജനലിലൂടെ തണുത്ത കാറ്റ് ആ ശരീരങ്ങൾ തണുപ്പിക്കുന്നു. രതിയുടെ അന്ധതയിലേക്ക് ഒഴുകി പോകുന്ന രണ്ടു ശരീരങ്ങൾ. "ചേട്ടായി..." തുറന്ന് കിടന്ന വാതിലിൽ നിന്ന് ഒരു അലർച്ച കെട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്. "ജെനി...." അയാളുടെ ഉള്ളൊന്നു കാളി . അയാൾ ഞെട്ടി പിടഞ്ഞു. കനിയുടെ ശരീരത്തിൽ നിന്നും വിട്ട് മാറി. കട്ടിലിൽ കിടന്ന മുണ്ട് എടുത്ത് ചുറ്റി. അപ്പോഴും ഒന്നും മനസ്സിലാവാതെ നിൽക്കുന്ന കനി. രതിയുടെ മായിക ലോകത്ത് നിന്ന് അവൾക്ക് കടന്ന് വരൻ കഴിഞ്ഞില്ല. പുറത്ത് മഴ ശമിച്ചിരിക്കുന്നു. നീർ തുള്ളികളോ നനഞ്ഞ കാറ്റോ ഇല്ല. എല്ലാ ഒരു നിമിഷം ഓടി പോയത് പോലെ. ജെനി കലി തുള്ളി കൊണ്ട് അകത്തേക്ക് പോയി. പിറകെ ജോണിയും. പിന്നീട് ബഹളങ്ങളായിരുന്നു. ജെനി കരയുന്നു. ചേട്ടനാണോന്ന് പോലും നോക്കാതെ അയാളെ തല്ലുന്നു. അയാൾ അവളുടെ കാലുകൾ പിടിച്ച് മാപ്പ് പറയുന്നു. എന്താണ് സംഭവിച്ചതെന്ന് മാത്രം കനിക്ക് മനസിലായില്ല. ജെനിയുടെ കരങ്ങൾ അവളുടെ മുഖത്ത് പതിച്ചു - നൊന്തില്ല . അവൾ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചു - കേട്ടില്ല. തന്റെ തകരപെട്ടിയും കൂട്ടി പുറത്തേക്ക് തള്ളി - ഇറങ്ങി. ഇനി ഈ വീടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തൻ ഇനി ഇവിടെ ആരുമല്ല. ആ നിൽക്കുന്ന മനുഷ്യൻ ഇനി തനിക്ക് അന്യനാണ്. ഉള്ളിൽ മുളച്ച് വളർന്ന മരം ജെനി എന്ന കാറ്റിൽ കടപൊഴുകി വീണിരിക്കുന്നു. അവൾ നടന്നു, വഴി അറിയില്ല. എങ്ങോട്ട് പോകണമെന്നറിയില്ല. പോകാൻ ഒരു ഇടമില്ല. ഒന്ന് സഹായിക്കാൻ , ഒന്ന് വിളിക്കാൻ ആരുമില്ല. തനിച്ചായവൾ. ഏതോ മഴയിൽ കിളിർത്ത പാഴ് ചെടികൾ പോലെ ഭൂമിയിൽ നിന്ന് മുളച്ചവൾ. കോലായിലെ ജനവാതിലിനുള്ളിലൂടെ, തകരപെട്ടിയുമായി കനി ഇറങ്ങി പോകുന്നത് അയാൾ നോക്കി നിന്നു. നിസഹായനായി, പ്രാണ വേദനയോടെ. അവൾ ഒരു വട്ടം പോലും അയാളെ തിരിഞ്ഞ് നോക്കിയില്ല. ഹൃദയം നുറുങ്ങി. അവൾക്ക് പോകാൻ ഒരിടമില്ലന്ന ചിന്ത അയാളെ വല്ലാതെ വേദനിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങൾ അയാൾ മുറിക്ക് പുറത്തിറങ്ങിയില്ല. തന്റെ ഇരുട്ട് മുറിയിൽ ജനവാതിലൂടെ വരുന്ന നുറുങ്ങു വെട്ടത്തിൽ പുസ്തകങ്ങൾ വായിച്ചിരുന്നു. ജെനി പലതവണ വന്നു വിളിച്ചു. അയാൾ പോയില്ല. അവളോട് ദേഷ്യമായിരുന്നു അവൻ. തന്നോട് തന്നെയും അയാൾ ദേഷ്യപ്പെട്ടു. ദിവസങ്ങൾ കടന്നു പോയി. ചെന്നൈയിലെ ഒരു ഓളേജിൽ അസിസ്റ്റന്റ്

💬 Comments

View all comments