Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
ചെയ്യുമ്പോഴാണ് കസ്റ്റമർ വന്ന കാര്യം റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞത്. നോക്കിയപ്പോൾ സമയം അഞ്ചാവുന്നു. എൽസി ഭാണ്ഡക്കെട്ടു മുറുക്കി എണീറ്റു കഴിഞ്ഞു. ഗൗരിയമ്മയുടെ പൊടിപോലുമില്ല.
ഇപ്പോൾ വേണോ ഞാൻ റിസപ്ഷനിലെ കിളിയോടു ചോദിച്ചു.
സോറി കേശൂ.. ( അവളുടെ ഒരിൻഫോർമാലിറ്റി!) മൊതലാളി മാത്തച്ചനെ 'മാത്തൂ' എന്നഭിസംബോധന ചെയ്ത പാരമ്പര്യവും ഇവൾക്ക് സ്വന്തം. ആ പിന്നേ, കസ്റ്റമർ കേശുവുണ്ടോ എന്നന്വേഷിച്ചു കേട്ടോ.
ഇത് യാരെടാ എന്നെ പേരെടുത്ത് കൂപ്പിടറത്! ഞാൻ ഉള്ളിലേക്ക് ചെന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കസ്റ്റമറെണീറ്റു. വശ്യമായി പുഞ്ചിരിച്ചു. ഞാനും അറിയാതെ മന്ദഹസിച്ചുപോയി. പൃഥു നിതംബിനിയായ ചേച്ചി!
ഇരിക്കൂ. ചേച്ചീടടുത്ത് ഞാനും ചെന്നിരുന്നു. ദൈവമേ! ആ മണം! ചേച്ചീടെ ഇളം പച്ച ബ്ലൗസിൻ്റെ കക്ഷങ്ങൾ നനഞ്ഞു കുതിർന്നിരുന്നു... വിയർപ്പൊരു ആഫ്രിക്കയുടെ മാപ്പുപോലെ പടർന്നിരുന്നു.... അങ്കിളെവിടെ?
മോളുടെ വീട്ടിൽ പോയിരിക്കുവാ മോനേ. അവളുടെ കെട്ട്യോൻ്റെ ചേട്ടനൊണ്ടവിടെ. അങ്ങേരടെ കൊച്ചിൻ്റെ ചോറൂണാണ് മറ്റന്നാള്. എന്തെങ്കിലും കൊടുക്കണ്ടേടാ! അന്നത്തെ ആഭരണം വെച്ചില്ലേ? കൊറച്ചൂടി കാശു കിട്ടുമോ?
എനിക്കറിയാരുന്നു. അന്ന് എസ്റ്റിമേറ്റർ പറഞ്ഞ തുകയുടെ അറുപതു ശതമാനമേ ഞങ്ങൾ കൊടുത്തുള്ളൂ.. ഗൗരി മാഡത്തിൻ്റെ ഒപ്പിൽ ഇരുപതു ശതമാനം കൂടി നൽകാം.
ചേച്ചിയിരി. ഞാൻ പോയി രണ്ടു ഫോമുകൾ കൊണ്ടുവന്നു. ഇവിടെ ഒപ്പിട്ടാട്ടെ. അപ്പോ നാളെ എന്നെ വിളിക്ക്.. എന്നിട്ടു വന്നാൽ മതി.
ചേച്ചിയെണീറ്റു. എൻ്റെ മോൻ... ആ കണ്ണുകൾ നിറഞ്ഞു.... സമൃദ്ധമായ മാറിടം പൊങ്ങിത്താണു. ചേച്ചി എന്നോടു ചേർന്നു നിന്ന് കവിളിൽ തലോടി. പോട്ടേടാ..
ഞാൻ തലയാട്ടി. എൻ്റെ തൊണ്ടയിലും എന്തോ കുരുങ്ങിയതുപോലെ....
ഫോമുകൾ എൽസീടെ വർക്ക് സ്റ്റേഷനിൽ വെച്ച് ഒരു നോട്ടുമെഴുതി ഞാനിറങ്ങി. എന്തോ അന്ന് കൂടുതലൊന്നും ചെയ്യാനുള്ള മൂഡില്ലായിരുന്നു.
വെളിയിലിറങ്ങിയപ്പോൾ റോഡിൽ പതിവില്ലാത്ത ശാന്തത. എന്താ സാറേ വല്ല ട്രാഫിക്ക് ബ്ലോക്കുമുണ്ടോ? ബീഡിക്കെട്ടു വാങ്ങി ഒരെണ്ണത്തിന് തീപ്പിടിപ്പിച്ച് കടയുമ ശ്രീധരനോടു ചോദിച്ചു.
അപ്പോ ഒന്നുമറിഞ്ഞില്ലേ? കളക്റ്ററേറ്റിൻ്റെ മുന്നില് ഓട്ടോക്കാരും ട്രാൻസ്പോർട്ടുകാരും തമ്മിൽ പൊരിഞ്ഞ അടി. മിന്നൽ പണിമുടക്ക്. ഇപ്പോ റിക്ഷേമില്ല. ബസ്സുമില്ല. പൊതുജനം പെരുവഴീലും.
എന്തു ചെയ്യാനാണ്! വണ്ടി വാങ്ങിത്തന്നതിന് മൂപ്പിലാനോട് മനസ്സിൽ നന്ദി പറഞ്ഞ് ഞാൻ വിട്ടു.
💬 Comments
View all comments