0%

Chapter Title : ജോജോയുടെ ഓജോ [ആനീ]

Author : ആനീ Read All Parts 14969

ഇതിലും വലിയ റിസ്ക് നമ്മൾ എടുത്തതല്ലേ?"

ജോജോ താരയുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. ആ സ്പർശനം താരയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ് നൽകിയത്. അവൻ അവളെ ബലം പ്രയോഗിച്ചെന്ന വണ്ണം വീണ്ടും ബെഡിലേക്ക് ഇരുത്തി.

​താര ഇരുന്നതും അവളുടെ മുറുകിയ ട്രാക്ക് പാന്റ് കട്ടിലിൽ ഒന്നുകൂടി വലിഞ്ഞു മുറുകി. ചുവന്ന ടി-ഷർട്ടിൽ വിയർപ്പുതുള്ളികൾ പറ്റിപ്പിടിച്ചിരുന്നു. ചാച്ചാജി മേശ ഒന്നുകൂടി അടുപ്പിച്ചു. അയാൾ ഒരു സ്റ്റൂൾ എടുത്ത് അവർക്ക് അഭിമുഖമായി ഇരുന്നു.

​"ശരി, നമുക്ക് തുടങ്ങാം. എല്ലാവരും ബോർഡിന് ചുറ്റും ശ്രദ്ധ കേന്ദ്രീകരിക്കുക,"

ആ മുറിക്കുള്ളിൽ നിഗൂഢമായ ഒരു ഇരുട്ട് പടർന്നു. താരയുടെ നെഞ്ചിടിപ്പ് ഇപ്പോൾ ജോജോയ്ക്ക് പോലും കേൾക്കാമായിരുന്നു.

​ആ മരവീടിനുള്ളിൽ തണുപ്പടിച്ച കാറ്റ് വിടവുകളിലൂടെ ചൂഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. പുറത്ത് കാട്ടിലെ മരങ്ങളുടെ മർമ്മരങ്ങളും ചീവീടുകളുടെ നിർത്താതെയുള്ള കരച്ചിലും മാത്രം. പുറത്ത് തന്റേടം നടിക്കുന്നുണ്ടെങ്കിലും താരയുടെ ഉള്ളിൽ ഭയം ഒരു പാമ്പായി പതുങ്ങിയിരുന്നു. അവൾ അറിയാതെ തന്നെ ചുമരിലെ പഴയ ക്ലോക്കിലേക്ക് നോക്കി—കൃത്യം രാത്രി 12 മണി!

​പെട്ടെന്ന് ചാച്ചാജി എഴുന്നേറ്റ് റാന്തൽ വിളക്കുകൾ ഓരോന്നായി അണച്ചു.

മുറിയിൽ പെട്ടെന്ന് ഇരുട്ട് പടർന്നു. പിന്നീട് അയാൾ ഓജോ ബോർഡിന് ചുറ്റും നാല് മെഴുകുതിരികൾ കത്തിച്ചു വെച്ചു. ആ മങ്ങിയ മഞ്ഞവെളിച്ചത്തിൽ ചാച്ചാജിയുടെ മുഖം ഒരു പ്രേതത്തെപ്പോലെ തോപ്പിച്ചു. അന്തരീക്ഷത്തിൽ ആകാംക്ഷയും ഭയവും നിറഞ്ഞുനിന്നു.

​“സത്യം പറയണം താരപ്പെണ്ണേ... നിനക്ക് പേടിയുണ്ടോ?”

– ചാച്ചാജി ഒരു വശപ്പിശകായ ചിരിയോടെ, ഉള്ളിലെ ചതി ഒളിപ്പിച്ചുവെച്ച് ചോദിച്ചു.

​“എനിക്കോ? ഇല്ലേയില്ല! ഇതൊക്കെ വെറും തട്ടിപ്പാണെന്ന് എനിക്ക് നന്നായറിയാം. കുറെ കണ്ടതാ ഇതൊക്കെ,”

താര ചുണ്ടു കോട്ടി പറഞ്ഞെങ്കിലും അവളുടെ ശബ്ദത്തിൽ ഒരു വിറയൽ കലർന്നിരുന്നു.

​ആ തിരിവെളിച്ചത്തിൽ താരയുടെ ആകാരം വല്ലാതെ തെളിഞ്ഞു നിന്നു. ചുവന്ന ടി-ഷർട്ടിൽ വെളിച്ചം വീഴുമ്പോൾ അവളുടെ വിയർത്ത ശരീരം വെട്ടിത്തിളങ്ങുകയായിരുന്നു. ഓരോ ശ്വാസത്തിലും ആ ടി-ഷർട്ടിനുള്ളിലെ വിരിഞ്ഞ ഭാഗങ്ങൾ ഉയർന്നുതാഴുന്നത് ചാച്ചാജി കണ്ണിമയ്ക്കാതെ നോക്കി നിന്നു.

​“പിന്നെ! ടീച്ചർ എങ്ങാനും പേടിച്ച് ബോധം കെടുകയാണെങ്കിൽ, പിടിച്ചോണം കേട്ടോ ക്യാപ്റ്റൻ!” –

ജോജോ ഒരു പുച്ഛത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ പതുക്കെ

💬 Comments

View all comments