Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
തീപ്പെട്ടിക്കൂട് കൊടുത്തിട്ട് പറഞ്ഞു,
മാലിനി- നീ അവിടേക്ക് പോക്കോ. ഞാൻ അങ്ങോട്ട് വരാം.
അരുൺ- ശരി.
അരുൺ അവിടേക്ക് പോയി.
മാലിനി ഉള്ളിൽ ഉള്ള പല വിഷമങ്ങളും ഒതുക്കി കൊണ്ട് അവർക്ക് കുടിക്കാൻ ഉള്ള പാൽ തിളപ്പിച്ചു.
ശാന്തിമുഹൂർത്തം
അരുൺ അവരുടെ മണിയറയിലേക്ക് നടന്നു. മാലിനി എന്തിനാണ് തീപ്പെട്ടി തന്നത് എന്ന് അവന് മനസ്സിലായില്ല. ആ നേരിയ ഇരുട്ട് വീണു തുടങ്ങിയ വഴിയിലൂടെ നടന്ന് അവൻ,തങ്ങളുടെ ശാന്തിമുഹൂർത്തത്തിനായി ഒരുക്കിയ തുറന്ന മണിയറയിലെത്തി.
പൂർണ്ണചന്ദ്രൻ ഉദിച്ചു തുടങ്ങിയിരുന്നു. നേർത്ത തണുത്ത കാറ്റും വീശിത്തുടങ്ങി. നല്ല തെളിഞ്ഞ ആകാശം. നക്ഷത്രങ്ങൾ ഉറക്കം എഴുന്നേൽക്കുന്നതുപോലെ കണ്ണുചിമ്മിത്തുടങ്ങി.
അവിടെ ബെഡിന് സമീപം കട്ടിലിൽ നിന്ന് അൽപം അകലത്തിലായി രണ്ടു തലയ്ക്കലും ഓരോ പന്തം കുത്തിവെച്ചതായി അവൻ കണ്ടു. അമ്മ താൻ ടൗണിൽ പോയപ്പോൾ ആണ് ഇതു ചെയ്തതെന്ന് അവന് മനസ്സിലായി. അത് കത്തിക്കാൻ ആണ് അമ്മ തീപ്പെട്ടി തന്നത് എന്ന് അവന് മനസ്സിലായി. സർപ്പക്കാവിൽ അത്യാവശ്യം പൂർണ്ണചന്ദ്രന്റെ നിലാവെളിച്ചം ഉള്ളത് കൊണ്ട് അരുൺ പന്തം കത്തിച്ചില്ല.
അവൻ ബെഡിൽ ഇരുന്നു. ബെഡിൽ നിറയെ മുല്ലപ്പൂക്കൾ ആയിരുന്നു. അമ്മ എപ്പോഴൊ വന്ന് അവ വിതറിയിട്ടതാണെന്ന് അവന് മനസ്സിലായി. പല സിനിമകളിലും കണ്ടിട്ടുള്ള മണിയറയിലെ കിടക്കപോലെ അവന് തോന്നി. മുല്ലപ്പൂക്കളുടെ സുഗന്ധം അവിടെ മൊത്തം പരന്നിരുന്നു. അരുൺ അതിൽ നിന്ന് ഒരു പൂവ് എടുത്ത് മണത്തു. മത്തുപിടിപ്പിക്കുന്ന ഗന്ധം പോലെ അവന് തോന്നി. അവൻ അമ്മയുടെ വരവിനായി കാത്തിരുന്നു.
ദൂരെ ഇല്ലത്തിന്റെ അവസാന വെളിച്ചവും അണഞ്ഞപ്പോൾ അമ്മ വരാൻ തുടങ്ങുകയാണ് എന്ന് അവന് മനസ്സിലായി.
അരുണിന്റെ ഹൃദയം പതിവിലും ശക്തിയായി ഇടിക്കാൻ തുടങ്ങി. ഓരോ നിമിഷവും അവന്റെ ഉള്ളിൽ ആശങ്ക നിറച്ചുകൊണ്ടിരുന്നു.
മാലിനി മെല്ലെ നടന്ന് എത്തി. അവളുടെ കൈയിൽ ഒരു ഗ്ലാസ് പാലും ഉണ്ടായിരുന്നു.
മാലിനിയും അരുണും തമ്മിലുള്ള അകലം കുറയുന്തോറും, അവരുടെ ഉള്ളിലെ ആശങ്ക കൂടികൊണ്ടിരുന്നു.
ഒരു നവവധുവിനെപ്പോലെ ഒരുങ്ങിയായിരുന്നു മാലിനി വന്നത്. ഇതൊരു ചടങ്ങുമാത്രമല്ല എന്ന ബോധ്യം അവൾക്കുണ്ടായിരുന്നു.
ഒരു ചുവന്ന പട്ടുസാരി, അതിനു ചേർന്ന ബ്ലൗസ്, കഴുത്തിൽ താലികോർത്ത സ്വർണ്ണമാല, കാതിൽ
💬 Comments
View all comments