Chapter Title : കടലിന്റെ മർമ്മരം [വേടൻ]
പറഞ്ഞു അവന്റെ പ്രണയം.. ന്തെല്ലാമോ അവൻ നോട് പറഞ്ഞു., സന്തോഷം മൂലം ചെവിയിൽ മർമ്മരങ്ങൾ ഇല്ല നേർത്ത സ്വരം മാത്രം.. ന്നാൽ ഞാൻ കേട്ടത് ഇത്ര മാത്രം "" ജീവനുള്ളടത്തോളം കാലം പൊന്ന് പോലെ നോക്കിക്കോളാം ഞാൻ.. ഈ മിഴി നിറയാതെ കൂടെ കണ്ണും ന്നും. ""
ജീവൻ നിലച്ചുപോയോ ന്നുപോലും സംശയിച്ചിരുന്നു, സ്വപ്നവോ മിഥ്യയോ ന്നുപോലും നിച്ചയമില്ല.
""വെർതെ.. വെറുതെ പറ്റിക്കാൻ പറയണതൊന്നുമല്ലല്ലോ ന്നെ..! ""
ന്റെ മുഖം കണ്ടവൻ, നിറഞ്ഞ കണ്ണുകളിൽ ചിരി ചാലിച്ചവൻ അല്ലെന്ന് തലയാട്ടി.., ന്റെ കൈയുടെ മുകളിൽ കൈകൾ ചേർത്തവൻ ന്റെ കണ്ണിലേക്ക് നോട്ടമെറിഞ്ഞു.
മറുപടി പറയാൻ കഴിഞ്ഞില്ല നിക്ക്.. ആ ഒരു നിമിഷം ന്നിലൂടെ ഓടിക്കറിയ നൂറുക്കൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ പോലും നില്കാതെ ഞാൻ അവനെ വാരിപ്പുണർന്നു , ഒരേ സമയം ചിരിക്കുകയും കരയുകയും എന്തെല്ലമോ പദംപറച്ചിലുംക്കെകൂടി ആകെ ബഹളം.. ന്നാൽ ന്നിൽ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു ന്നിലൂടെ മിന്നിമറഞ്ഞത്.
"" അത്ര ഇഷ്ടണോ ന്നെ..! ""
"" ജീവനാ.. !! ""
"" കാലിന് ശേഷിയില്ലാത്ത...ല്ലാത്ത ഈ..പെണ്ണിനെ നിനക്ക്... നിനക്കെന്തിനാടാ.. ""
"" കാലുകളുടെ ശേഷിയില്ലായിമ്മയല്ല പെണ്ണെ നിന്റെ സൗന്ദര്യം.. നിന്റെ യി സ്നേഹവും, നിറഞ്ഞ പുഞ്ചിരിയും മതിയെനിക് നിന്നെ ന്റെ ആയുസ്സൊളം പ്രണയിക്കാൻ.. ""
ന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവനെന്നെ കൈകളാൽ കോരിയെടുത്തു, അത് തീരെ പ്രതീക്ഷിക്കാത്ത ഞാൻ ഒന്ന് പതറി യെങ്കിലും പിന്നിലുണ്ടായിരുന്നവൾ ചിരിക്കുന്ന സ്വരം കേട്ടതും എങ്ങുനിന്നോ വന്നേനെ മൂടിയ നാണത്തിന്റെ കൈയൊപ്പ് പോലെ ആ നെഞ്ചിൽ അവന്റെ വിയർപ്പിന്റെ ഗന്ധവും ആസ്വദിച്ചു ഞാൻ ചാഞ്ഞു..
തിരിഞ്ഞു നോക്കാതെ അന്ന് നടന്ന നടത്തം ചെന്നുനിന്നത് കത്തിയാളുന്ന അഗ്നിക്ക് മുന്നിലാണ്, ന്നെയും കോരിയെടുത്ത് മണ്ഡപത്തിലേക്ക് കേറുമ്പോൾ അവനിൽ തങ്ങിനിന്നത് ന്നോടുള്ള തീരാത്ത പ്രണയമാണ്.,
അവന്റെ ജീവൻ ചാലിച്ചെഴുതിയ താലി കഴുത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ നിറഞ്ഞു കാഴ്ച മങ്ങിയ മിഴികളിൽ ഞാൻ ന്റെ പ്രാണനെ...ന്റെ ജീവന്റെ പാതിയെ കൈകൂപ്പി ഞാൻ നോക്കി കണ്ടു.., ന്നിലവനോടുള്ള അടങ്ങാത്ത പ്രണയം അവനിലേക്ക് പകരാൻ ഉള്ളു തുടിച്ചിരുന്നു ആ നിമിഷം.. ഒരു
💬 Comments
View all comments