Chapter Title : കവിത [ഋഷി]
കോർണറ് ഭിത്തീല് മുട്ടാതെ നോക്കുവാരുന്നു. ആരോ പോണപോലെ തോന്നി! പിന്നെ ചായ കുടിക്കുമ്പോഴാണ് ഞാൻ സ്റ്റെനോ സമ്മാനിച്ച ദുഖങ്ങളുടെ കെട്ടഴിച്ചത്. ഒപ്പം കോടതിയിലെ മറ്റു തിരക്കുകളുടെ വിശേഷങ്ങളും ഞാൻ വിളമ്പി. ലതിയെല്ലാം ശ്രദ്ധിച്ചു കേട്ടു. എന്നിട്ട് ഉരുണ്ട കുണ്ടികളെൻ്റെ മടിയിലമർത്തിയിരുന്നു.
ആഹാ മോളൂ! ഞാനവളെ കെട്ടിപ്പുണർന്നു. എൻ്റെ മടീല് നീ ഒരാഴ്ച്ചേല് രണ്ടു വട്ടം.... ഉംംമ്മ... അവളുടെ മണവും ചൂടും ഞാനാസ്വദിച്ചു... അവളിത്തിരി തിരിഞ്ഞിരുന്നു... ആ കുണ്ടികളുടെ മാർദ്ദവം... ചൂട്... എപ്പോഴും, ഇത്രേം വർഷങ്ങളായിട്ടും.. എന്നെയുണർത്താൻ അതു മതിയായിരുന്നു...
ഡാ... ഒന്നടങ്ങിയിരിക്ക്! അവൾ മന്ദഹസിച്ചു... ആ പിന്നേ നീ ഇന്നലെ ക്ഷീണിച്ചു കേറി വന്നതു കൊണ്ടാ.. പറയാഞ്ഞത്. കവിതമോളില്ലേടാ?
ഏ? ഏതു മോള്? ലതിയുടെ സുഖമുള്ള ഘനസ്പർശവും ആസ്വദിച്ചിരുന്ന ഞാൻ പാതിയേ കേട്ടുള്ളൂ!
ഡാ! നീയെങ്ങനെയാണാവോ കോടതീലൊക്കെ വാദിക്കണത്! നിൻ്റെ കക്ഷികളുടെ കഷ്ട്ടകാലത്തിനാ ഈ പടി ചവിട്ടാൻ തോന്നണത്! അവളിരുന്നു കക്കക്കക്കാന്ന് ചിരി തുടങ്ങി...അതവസാനിച്ചത് ആഹ് എന്ന കരച്ചിലിലായിരുന്നു! കുണ്ടിക്ക് നോവുന്ന നുള്ളു കിട്ടിയപ്പോൾ! കാട്ടാളൻ! അവളെൻ്റെ സമൃദ്ധമായി വളരുന്ന താടിക്കു പിടിച്ചു വലിച്ചു.
പിന്നേയ്... ഇന്നലെ ഗേറ്റില് കവിതയെക്കണ്ടാരുന്നു. ഉച്ച തിരിഞ്ഞ്. മോൻ വരുന്നതും കാത്ത് ഗേറ്റിൽ നിൽപ്പാണ്. ഞാനും ചെന്നു. കൊറച്ചു നേരം വർത്താനം പറഞ്ഞു.. ഡാ നിനക്കറിയോ! അവളെൻ്റെ നെഞ്ചിൽ കവിളമർത്തി രോമങ്ങളിൽ തെരുപ്പിടിച്ചു. ആ മനോജില്ലാത്തപ്പോ അവളെന്ത് ഫ്രീയായിട്ടാ സംസാരിച്ചത്! പാവം പെണ്ണ്. അച്ഛനുമമ്മേം ഗവർണ്മെൻ്റു ജോലിക്കാരായിരുന്നു.
മൂന്നു മക്കൾ. അവളാ നടുക്കത്തേത്. അതിൻ്റെ ഇൻസെക്യൂരിറ്റീമൊണ്ട്. വീട്ടുകാരും വല്ല്യ അറ്റൻഷനൊന്നും കൊടുത്തില്ല. മൂത്ത ചേട്ടനും എളയ അനിയത്തീം പഠിച്ച് നല്ല നെലേലെത്തി. ഈ പാവം ഡിഗ്രിയെടുത്തപ്പോൾ ഇനി പഠിക്കണ്ടന്നായിരുന്നു വിധി. അവളു പിന്നെ സെക്രട്ടേറിയൽ കോഴ്സെല്ലാം ചെയ്ത് വർക്കു ചെയ്യുവായിരുന്നു. ചേട്ടനും അനിയത്തീം കല്ല്യാണോം കഴിച്ചു.
ഇവളെക്കാണാൻ വന്ന ചെക്കനാ അനിയത്തിപ്പെണ്ണിനെ കെട്ടിയത്. ഇവൾക്ക് ഇരുപത്തിയഞ്ചിലാ കല്ല്യാണം നടന്നത്. ഇപ്പോ മുപ്പത്തിയൊന്നായി. മനോജിന് മുപ്പത്തേഴും. ഇവൾടെ പേരില് അമ്മൂമ്മ കൊറച്ചു സ്ഥലം എഴുതിക്കൊടുത്താരുന്നു. അതു കണ്ടാ മനോജിവളെ കെട്ടിയത്...
ഓഹോ! നിൻ്റെ പുതിയ മോള് വേറെ എന്തൊക്കെപ്പറഞ്ഞെടീ? അവളിന്നും വന്നില്ലാരുന്നോ?
ആ ബാക്കി നാളെപ്പറയാടാ. ബുക്ക് ക്ലബ്ബിൽ പോണം. അവളെണീറ്റു. ഞാൻ കേസുകെട്ടുകളിലേക്കു മടങ്ങി. കവിതയെ മനസ്സിൻ്റെ ബാക്കിലെ ഷെൽഫിൽ ഫയലു ചെയ്തു.
അടുത്ത ദിവസം ക്ഷമയുടെ നെല്ലിപ്പലക കണ്ടു. ഉച്ചയ്ക്കു ഫയൽ ചെയ്യണ്ട ഡോക്കുമെൻ്റുകൾ വൈകുന്നേരം വരെ റെഡിയായിട്ടില്ല! ഏജൻസിയുടെ ടൈപ്പിസ്റ്റ് വന്നപ്പോൾ ഉച്ചയായി.
💬 Comments
View all comments