Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
വന്ന ഗീത പറഞ്ഞു.
ഇറങ്ങാൻ തുടങ്ങിയപ്പോൾ ഗീത വീണ്ടും വിളിച്ചു, "ചേട്ടാ... ഒരു കാര്യം ചെയ്തോ. അവനെ അവിടെയാക്കിയിട്ട് ആ ചന്ദ്രദാസിന്റെ കടയിൽ നിന്ന് നാലുപേർക്കുള്ള ഭക്ഷണവും പിന്നെ ഒരു ഫുള്ളും കൂടി പാർസൽ വാങ്ങിക്ക്." പിന്നെ അജിത്തിന് നേരെ തിരിഞ്ഞ ശേഷം അവർ പറഞ്ഞു, "മോനെ ഒരു ആയിരം രൂപ അങ്ങേർക്ക് കൊടുത്തേക്ക്.
കഴിച്ചില്ലെങ്കിൽ അങ്ങേർക്ക് ഉറക്കം വരില്ല അതാ," ഗീത അങ്ങനെ പറഞ്ഞപ്പോൾ അവൻ മറ്റൊന്നും ചോദിക്കാതെ പേഴ്‌സിൽ നിന്നെടുത്തുകൊടുത്തു. ഒന്നുമില്ലെങ്കിലും ലോഡ്ജിൽ ആയിരുന്നെങ്കിൽ താമസത്തിന് മാത്രം ഇത്രയും വന്നേനെ ,അവനോർത്തു. ഭുവൻ അവനെ നോക്കി ഇളിഭ്യന് ചിരി ചിരിച്ചു.
"ദാ അതാണ് കുളക്കടവ്. തിരിച്ചുപോകാനുള്ള വഴി അറിയാമല്ലോ. ഞാൻ കടയിൽ പോയ് സാധനം വാങ്ങി വരാം. മോൻ എന്നെ കാക്കണ്ട കുളികഴിഞ്ഞാൽ വീട്ടിലേക്ക് വിട്ടോ," അതിനകം ഉദിച്ച നിലാവിൽ ആളൊഴിഞ്ഞു കിടക്കുന്ന കടവ് ചൂണ്ടിക്കാട്ടി ഭുവൻ പറഞ്ഞു.
"ചേട്ടാ ഒരു നിമിഷം. എനിക്ക് മാറിയിടാൻ ജെട്ടിയില്ല. ഈ തുണികൾ ഞാൻ ഇവിടെ എവിടെയെങ്കിലും വെക്കാം. ഞാൻ കൂടെ ചേട്ടനോടൊപ്പം വന്ന് ടൗണിൽ നിന്ന് ഒന്ന് വാങ്ങിയാലോ.."
"ഒന്നു പോ മോനെ.. ഈ രാത്രി അതും നമ്മുടെ വീട്ടിൽ എന്തിനാ മോനെ ജെട്ടി."
അജിത് എന്തെങ്കിലും പറയും മുന്നേ അയാൾ നടന്നകന്നു. അയാൾ പറഞ്ഞതും ശരിയാണ് അവൻ ഓർത്തു. ഈ ചൂടിൽ അവനെന്നല്ല ഹോസ്റ്റലിൽ ആരും രാത്രി ജെട്ടി ഇടുന്നുണ്ടെന്ന് തോന്നുന്നില്ല. പുറത്താണെങ്കിലും ഇതുമൊരു വീട് തന്നെയല്ലേ. ആകെയുള്ള സ്ത്രീ ഗീതയാണ്. അവർക്കാണെങ്കിൽ പറഞ്ഞതുപോലെ പത്തു നാൽപ്പത് വയസ്സായി.
അവൻ തന്റെ പാന്റും ഷർട്ടും അഴിച്ച ശേഷം ഉടുക്കാൻ വേണ്ടി തോർത്ത് നോക്കുമ്പോഴാണ് തോർത്ത് മിസ്സായ കാര്യം മനസ്സിലാക്കുന്നത്. വഴിയിൽ എവിടെയെങ്കിലും വീണുപോയിക്കാണും, അവനോർത്തു. അവൻ വേഗം കൊണ്ടുവന്ന ലുങ്കി വീണ്ടും അരയിൽ ചുറ്റി വന്ന വഴിയിൽ തിരയാൻ ആരംഭിച്ചു. നടന്നു നടന്ന് അവൻ തിരികെ ആ വീടിന്റെ മുന്നിലെത്തി. അവൻ സൂക്ഷിച്ചു നോക്കി. അതാ തോർത്ത് വീടിന്റെ ഉമ്മറത്ത് കിടപ്പുണ്ട്. അവൻ വേഗം ചെന്ന് അതെടുത്തു.
തോർത്തെടുത്ത് തിരിച്ചുപോരാൻ നേരമാണ് അവൻ അകത്തുനിന്ന് ഒരു
💬 Comments
View all comments