Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
സ്പീഡ് കൂട്ട് ..സ്പീഡ് കൂട്ട് ..എനിക്ക് വരുവാ ...ആഹ് ....ആഹ്ഹഹ്ഹ വരുവാ അങ്ങനെ ..അങ്ങനെ ...ഹ്മ്മ്മ്.."
തീവ്രവേഗതയിൽ ഹേമലതയുടെ അരക്കെട്ട് പിടഞ്ഞു.
സന്ദീപിന്റെ അരക്കെട്ടിന്റെ വേഗതയും മുരൾച്ചയും മുറുകിയയഞ്ഞു.
അതിവേഗചലനം പെട്ടെന്ന് സാവധാനമായി.
കിതപ്പും വിയർപ്പും ചിതറിയമർന്നു.
സുരതവേഗവും. **********************
ഇടയ്ക്ക് സന്ദീപ് ഞെട്ടിയുണർന്നു.
ദാഹം തോന്നി അവൻ അടുക്കളയിലേക്ക് ചെന്നു.
അപ്പോൾ വരാന്തയിൽ ആരുടെയോ നിഴൽ കണ്ടത് പോലെ അവനു തോന്നി.
സംശയിച്ച് അവൻ അങ്ങോട്ട് ചെന്നു.
പീപ് ഹോളിലൂടെ നോക്കി.
പക്ഷെ ആരെയും കണ്ടില്ല.
നിഴലനക്കമുണ്ട്.
ഈ സമയത്ത് ആരാണ്?
ഇനി ഹേമലത ആന്റി ആയിരിക്കുമോ?
പെട്ടെന്നാണ് കാളിംഗ് ബെൽ ശബ്ദിച്ചത്.
"മൈ ഗോഡ്!"
സന്ദീപിന്റെ ചങ്കിടിച്ചു.
ആരോ വന്നിട്ടുണ്ട്.
ഇപ്പോൾ സമയം?
അവൻ വാച്ച് നോക്കി.
"ഈശ്വരാ! രണ്ട് മണി!"
ഈ നേരത്ത് ആരാണ്!
എന്തായാലും വരട്ടെ!
അവൻ കതകിന്റെ ഓടാമ്പൽ മാറ്റി.
പതിയെ തുറന്നു.
മിടിക്കുന്ന ഹൃദയത്തോടെ വരാന്തയിലെ പ്രകാശത്തിലേക്ക് നോക്കി.
ഒരു നിമിഷം തന്റെ രക്തമുറഞ്ഞു കട്ടിയാകുന്നത് പോലെ സന്ദീപിന് തോന്നി.
"ഇന്ദ്രാണി പുരോഹിത്!"
കറുത്ത ഷർട്ട്. ചാരനിറത്തിലുള്ള നീണ്ട പാവാട. നെറ്റിയിൽ വലിയ പൊട്ട്. കൈകളിൽ വിചിത്രമായ ആകൃതിയിലുള്ള വളകൾ. മുടി പിമ്പോട്ടിട്ട് കെട്ടിയിരിക്കുന്നു. വലിയ വിടർന്ന കണ്ണുകളിൽ വല്ലാത്ത ഒരു തീക്ഷ്ണത. ദീർഘരൂപം.
"സന്ദീപ്..!"
അവൾ അവന്റെ പേര് വിളിച്ചു.
"സന്ദീപല്ലെ?"
"ആ ...അതെ...!"
എത്ര ശ്രമിച്ചിട്ടും തന്റെ സ്വരം എന്തുകൊണ്ട് വിറയ്ക്കുന്നു എന്ന് അവന് മനസ്സിലായില്ല.
"ഞാൻ ഡോക്റ്റർ ഇന്ദ്രാണി പുരോഹിത്.."
അവൾ അവന്റെ നേരെ കൈനീട്ടി.
സ്വയമറിയാതെ സന്ദീപും അവളുടെ നേരെ കൈ നീട്ടി.
തന്റെ കയ്യിൽ അമർന്ന അവരുടെ കൈത്തലത്തിനു ഒരു മെട്രിക് ടൺ ഭാരമെങ്കിലും ഉണ്ടെന്നു അവനു തോന്നി.
"രാത്രിയിൽ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം!"
ഇന്ദ്രാണി പറഞ്ഞു.
"എവിടെ ലത്തീഫാ?"
സന്ദീപിന്റെ ചങ്കിടിപ്പ് കൂടി.
"എന്തിനാ ഈ സമയത്ത് മാഡത്തിനെ കാണുന്നെ?"
ഒടുവിൽ ധൈര്യം സംഭരിച്ച് അവൻ ചോദിച്ചു.
"സന്ദീപ് ഇത് ഗൗരവമുള്ളതാണ്...നിങ്ങൾക്കറിയില്ല ..ലത്തീഫ എവിടെയാണ് എന്ന് പറയൂ..."
"ഞാൻ ...ഞാൻ പറയില്ല..നിങ്ങൾക്ക് എന്തി..."
അവൻ പറഞ്ഞു മുഴുമിക്കുന്നതിന് മുമ്പ് അകത്ത് നിന്നും ഉറക്കച്ചടവോടെ
💬 Comments
View all comments