Chapter Title : മണിമുറ്റത്തെ നീലാംബരം [വിശ്വറാം]
മണിമുറ്റത്തെ നീലാംബരം
Manimuttathe Neelambaram | Author : Viswaram
Hi,[ വിശ്വറാം ]
::നിഷിദ്ധം : ഒരിക്കലും പാടില്ല എങ്കിലും സാഹചര്യം അതിലേക്ക് അടുപ്പിക്കും.
[നിഷിദ്ധ സംഗമം ]
വെളുപ്പിന് 4'മണിക്ക് നിർത്തതേയുള്ള മൊബൈലിന്റെ ശബ്‌ദം കേട്ടാണ് നിലാംബരി ഉറക്കംഎണീറ്റത്.
"ഹലോ,.. അതെ..നീലാംബരി ആണ് ആഹ്ഹ് ബാലൻ സാറോ.ഇല്ല സാറെ എന്നെ ഇന്നലെ കല്യാണ വീടിൽ നിന്നും ഇറങ്ങുമ്പോഴാ എന്നെ അംബിക വിളിച്ചത്...തിരിച്ചു വരുമ്പോൾ രാവിലെ ആകും ചേച്ചി രാവിലേ വന്നാൽ മതീന്ന് പറഞ്ഞു... അയ്യോ......
എന്റെ ഭഗവതി....... എന്റെ... ദേവി..... ഉറക്കെ അലറികരഞ്ഞുകൊണ്ട് ഉച്ചത്തിലുള്ള അലർച്ച കേട്ടാണ് അടുത്തുള്ള...
വീട്ടുകാർ ഓടി കൂടിയത്..
ചേച്ചി എന്ത് പറ്റി.. എന്തിനാ കരയുന്നെ അവർക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞിരുന്നില്ല.... നാട്ടുകാർ മാറി മാറി ചോദിച്ചിട്ടും അവർ കരച്ചിൽ നിർത്തുകയോ കാര്യം എന്താന്ന് പറയുന്നുമില്ല... വീണ്ടും മൊബൈൽ കാൾ വന്നപ്പോൾ വന്നുകൂടിയ ആളുകളിൽ ഒരാൾ ഫോൺ എടുത്ത് സംസാരിച്ചു...
ഞെട്ടൽ മാറാതെ അയാൾ എല്ലാരോടും പറഞ്ഞു മണിമുറ്റത്തെ വിശ്വംഭരൻ സാറിനും കുടുംബത്തിനും ആക്സിഡന്റ് പറ്റി.. എല്ലാരും ഹോസ്പിറ്റലിൽ ആണ് അഞ്ചു പേര് മരിച്ചു രണ്ടുപേർ icu വിൽ ആണ്... ആരെങ്കിലും ഉണ്ടെങ്കിൽ ഹോസ്പിറ്റൽ വരുമൊന്നു ചോദിക്കുന്നു.,.
വാർത്തകേട്ട നാട് നടുങ്ങി... നിയന്ത്രണം വിട്ട ലോറി ഇടിച്ചു കേറുകയായിരുന്നു...
സംഭവം നാട്ടുകാർക്കിടയിൽ വലിയ ഞെട്ടലുള്ളവാക്കി .. വിശ്വംഭരൻ നാട്ടുകാർക്ക് അത്രക്ക് പ്രിയപെട്ടവനാണ്.
എന്ത് ആവിശ്യത്തിന് വിശ്വംഭരൻ സാറിന്റെ വീടിലെക് ആർക്കും പോകാം നന്മയുള്ള ഒരു നല്ല മനുഷ്യൻ..അയാളുടെ വാഴ്ത്തു പാട്ടുകളായി നാട്ടിൽ മുഴുവൻ...
രണ്ടു ദിവസത്തിനുശേഷം വീണ്ടും ആ ദുഖവാർത്ത എത്തി.. എഴുപേരിൽ ആറാമത്തെ ആളും മരിച്ചു.. ദൈവം ബാക്കി വച്ചത് വിശ്വംഭരൻ സാറിന്റെ മകനെ മാത്രം..മരിച്ചവരുടെ മരണനന്തര ചടങ്ങുകളിലും ആ നാടിനെ മുഴുവനും കണ്ണീരിൽ ആഴ്ത്തി.
മൂന്ന് മാസങ്ങൾക്ക് ശേഷം വിശ്വംഭരൻ സാറിന്റെ മകനേം കൊണ്ട് ബാലൻ സാറും ഭാര്യയും മകളും മറ്റു ബന്ധുക്കളും പിന്നെ നീലാംബരിയും മണിമുറ്റത്തേക്ക് തിരിച്ചു വന്നത്...
മണിമുറ്റത്തെ വെറുമൊരു ജോലിക്കാരി മാത്രമായിരുന്നില്ല നീലാംബരി ആ വീടിലെ ഒരു അംഗം തന്നെ ആയിരുന്നു...
നീലാംബരീടെ ഭർത്താവ് രാഘവൻ നായർ ആയിരുന്നു അവിടെത്തെ കാര്യസ്ഥൻ. മക്കൾ ഒന്നുമില്ല രണ്ടുപേർക്കും അതുകൊണ്ട് തന്നെ വിശ്വംഭരന്റെ മൂന്ന് മക്കളും അവർക്ക് സ്വന്തം മക്കളായിരുന്നു.
അവർക്കും രാഘവനെ വല്യമ്മാവാ എന്നെ വിളിക്കാറുള്ളു.. വിശ്വംഭരന്റെ മൂന്നാമത്തെ മകൾക്ക് ഊഞ്ഞാൽ വേണമെന്ന് പറഞ്ഞു കരഞ്ഞപ്പോൾ കെട്ടികൊടുക്കാൻ പ്ലാവിൽ
💬 Comments
View all comments