Chapter Title : മഞ്ഞുരുകും കാലം 8 [വിശ്വാമിത്രൻ]
മറ്റൊരു ദുശീലമായിരുന്നു മുറുക്കൽ. കോളേജിന്റെ കുറച്ചു ദൂരം പോയാൽ ഒരു മലയാളി സ്റ്റോർ ഉണ്ട്. (എല്ലാ വല്യ നഗരങ്ങളിലും കാണും ഇത് പോലൊരെണ്ണം). അവിടെ നല്ല തളിർ വെറ്റിലയും ചുണ്ണാമ്പും പാക്കും കിട്ടും. തലേന്നേ ഞാനൊരു കേട്ട് വെറ്റില ഒപ്പിച്ചിരുന്നു. നമ്മൾ മലയാളികൾക്ക് വണ്ടി ഓടിക്കുമ്പോഴും വടം വലിക്കുമ്പോഴും യാത്രചെയ്യുമ്പോഴൊക്കെ സുഖമുള്ള വസ്ത്രം കൈലി(ലുങ്കി) ആണല്ലോ. ഒരു കറുത്ത കൈലിയും പഴയ ഒരു ടി ഷർട്ടും ആണെന്റെ വേഷം. നീട്ടിയ മുടി. കുറ്റി താടി. വണ്ടികൾ പുറപ്പെട്ടു, ഒരഞ്ചു മിനറ്റ് കഴിഞ്ഞപ്പോ ഏതോ ബൈക്കിൽ നിന്നും വിളി വന്നു. ആർക്കോ ചായ കുടിക്കണം. ആവാല്ലോ. നാഗ്പൂരിൽ മെട്രോ പണി നടന്നോണ്ടിരിക്കുവ്വായിരുന്നു. അതോണ്ട് അതിരാവിലെ ചായക്കടകളൊക്കെ തുറക്കും. നഗരത്തിന്റെ പ്രാന്തപ്രദേശത്തു ഒരു കടയിൽ ഞങ്ങൾ വണ്ടിയൊതുക്കി. ഞാനൊരു കട്ടനും മോന്തിയിട്ട് കാറിന്റെ സൈഡിൽ പോയി വെറ്റില കെട്ടഴിച്ചു. മുറുക്കൽ പരുപാടി തുടങ്ങി. പാലുംവെള്ളവും ഫ്‌ളാസ്‌കിലാക്കി അതും കുടിച്ചോണ്ട് വന്ന ഹർജോത് കണ്ടത് ഞാനിരുന്നു എന്തോ വായ നിറച്ചു ചവക്കുന്നു. അവൾക്കും വേണം പോലും. പ്യാവം. വല്ല റസ്കും ആണെന്ന് കരുതിക്കാണും. കഷ്ടം തോന്നി ഞാനൊരു പീസ് പാക്കെടുത്തു കൊടുത്തു. അവളത് വല്യകാര്യത്തിലെടുത്ത വായിലിട്ടു. ഒന്ന് ചവച്ചിട്ട് തുപ്പിക്കളഞ്ഞു. എന്തോ കലപിലാണ് പറഞ്ഞു ഷെറിൻ നിൽക്കുന്നടുത്തേക്ക് ഓടി. പൂറി മോൾ. പത്തു കഷ്ണം പാക്കിന് അൻപത് രൂപയാണ് ആ മൈരൻ മലയാളി സ്റ്റോർ ഉടമ കൃഷ്ണൻ മേനോൻ മേടിച്ചിരുന്നത്. പെണ്ണിനെ ഞാനൊന്നു ഇരുത്തിനോക്കി. വെളുപ്പല്ല. ഒരു എണ്ണകറുപ്പെന്നൊക്കെ വേണോങ്കി പറയാം. ആരോഗ്യം തോന്നിക്കുന്ന ചർമ്മ നിറം. എന്റത്രേം ഉയരം. എന്നെക്കാളും ആരോഗ്യം എന്തായാലും കാണും. ഞാൻ ഫുട്ബോൾ കളിയ്ക്കാൻ പോവുന്നേരം ഇവൾ ഗ്രൗണ്ടിന്റെ ചുറ്റും ഓടുന്നത് കണ്ടിട്ടുണ്ട്. വട്ട മുഖം. ചെമ്പിച്ച മുടി പിന്നി പുറകിലൊട്ടിട്ടിരിക്കുന്നു. കഷ്ടിച്ചു ഒരടി നീളം കാണും അതിനു. ട്രാക്ക് പാൻറ്സും ജാക്കറ്റുമാണ് വേഷം. അവൾ ഗ്രൗണ്ടിൽ ഓടിയിരുന്നത് സ്പോർട്സ് ജാക്കറ്റിലും കാൽമുട്ട് വരെ വരുന്ന നിക്കറിലുമായിരുന്നു. അന്നൊന്നും കാണാത്ത തള്ളിച്ച ഞാനിന്നവളുടെ മാറിൽ കണ്ടു. ആഹ്. "വല്ല സ്പോർട്സ് ബ്രായും ഇട്ടോടിയാൽ എങ്ങന കാണാനാ?" ട്രിപ്പ്
💬 Comments
View all comments