Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel
വരുമ്പോൾ സ്വർണ്ണക്കുരിശ്ശ് കണ്ടില്ലെങ്കിൽ അതൊരു സംശയത്തിന് ഇടനൽക്കും അത് പാടില്ല.... അവർ ആ ബംഗ്ലാവിൽ എത്തിച്ചേർന്നു നീതു ഞങ്ങൾ ഉറങ്ങാൻ പോവുകയാണ് നീ വരുന്നുണ്ടോ ഇല്ലാ നിങ്ങൾ കിടന്നോ പുറത്തു നല്ല ഇടിയും കൊള്ളിയാനും നാല്ലകാറ്റും നല്ല മഴയുണ്ടാക്കുമെന്ന് തോന്നുന്നു നിങ്ങൾ കിടന്നോ.. എങ്കിൽ ശെരി ഈ സമയം അങ്ങ് ധൂരേ ആ ശവക്കല്ലറയുടെ മൂടികൾ തുറക്കപെട്ടു വേട്ടനായ്ക്കളും കടവവ്വാലുകളും ഭയംകൊണ്ടോ സന്തോഷംകൊണ്ടോ പരക്കം പായുന്നുണ്ട് ആ ശവക്കല്ലറയ്ക്ക് അരുകിലേക്ക് ആരാധാനാലയങ്ങളിൽ കത്തിച്ചുവെച്ച കെടാവിളക്കുകൾപോലും കരിംതിരിയായി എരിയുവാൻ തുടങ്ങി... കർക്കിടകം തുടങ്ങുകയാണ് ബലികാക്കകൾ കൂട്ടത്തോടെ ആ ഇരുട്ടിലും ആ ശവക്കല്ലറയ്ക്ക്അരുകിലേക്ക് പറന്നടുത്തു...... പക്ഷേ ഭൂമിയെയും പ്രകർതിയേയും കണ്ണ്നീരിലാഴ്ത്തികൊണ്ട് ഒരിക്കലും പെയ്തിട്ടില്ലാത്ത രീതിയിൽ പെയ്യുകയാണ് മഴ ഭൂമിയെപിളർത്തുന്ന രീതിയിൽ അങ്ങുപാതാളം വരേ ചെന്നെത്തുന്ന രീതിയിൽ ഒരു ഇടിമുഴക്കം...ആരുടെയോ വരവിനെയ് ലോകത്തെ മുഴുവൻ അറിയുക്കുകയായിരുന്നു ഈ സമയം ബംഗ്ലാവിൽ നീതു ഒഴിച്ച്മറ്റുള്ളവർ എല്ലാം മറന്നുറങ്ങുകയാണ്.... നീതുമാത്രം അവൾ രക്തരാക്ഷസ്സ് എന്നാ മാന്ത്രിക നോവൽ വായിച്ചുകൊണ്ടിരിക്കുകയാണ് ആ ശവക്കല്ലറയ്ക്കരു്ക്കിലേക്ക് മോഹങ്ങൾ അസ്തമിക്കാത്ത സുന്ദരികളായ സ്ത്രീരുപങ്ങളുടെ ആത്മാക്കൾ നടന്നടുത്തുകൊണ്ടേയിരുന്നു.... അവിടെയാകെ ദുർഗന്ധം വമിച്ചുതുടങ്ങി പുഴുത്തുനാറിയാ ശരീരത്തിന്റെ ഗന്ധം അവിടെയാകെ നിറഞ്ഞു.. ... അവൻ അവൻ പുറത്തേക്ക് വന്ന് ആ രണ്ട് ദംഷ്ട്രകളിൽ ചോര ഒഴുകുന്നുണ്ട് കണ്ണുകൾ ചുവന്ന് തുടുത്തിരുന്നു വീണ്ടും അവൻ പുനർജനിച്ചിരിക്കുന്നു ലോകത്തെമുഴുവൻ മുൾമുനയിൽ നിർത്തിയ ആ ഇരുട്ടിന്റെ രാജാവ്.... സുന്ദരികളായ ആത്മാക്കളായ ആ സ്ത്രീരുപങ്ങൾ അവനരു്ക്കിലേക്ക് അടുത്തു പക്ഷേ അവൻ അവരെ ആരെയും ശ്രദ്ധിക്കാതെ അവൻ ഒരു പുകമറയായ് മറഞ്ഞു...... അവൻ പ്രതീക്ഷയായത് ആ ബംഗ്ലാവില്ലേ ആ ജനലരുക്കിൽ അവൻ പ്രതീക്ഷയായി... ഇതൊന്നുമറിയാതെ നീതു ആ നോവൽ വായിച്ചുകൊണ്ടിരിക്കുകയാണ് മാറ് പിളർന്ന് രക്തം ഉറ്റിക്കുടിക്കുന്ന ആ യക്ഷിയുടെ ആ ഭാഗം..... വായനയിൽ ലയിച്ചിരിക്കുന്നതുകൊണ്ട് തൊട്ടുപുറകിലെ ആ അപകടം അവൾ കാണുന്നില്ല.... കഴുത്തിൽ ഒരു തണുത്ത കൈസ്പർ്ശനം അനുഭവപെട്ടപ്പോളാണ് അവൾ തിരിഞ്ഞു നോക്കിയത്...... ( പുറത് മഴ അതിന്റെ സംഹാരരുപം പൂണ്ട് തകർത്തുപെയ്യുകയാണ്... സമയമേതാണ്ട് രണ്ടുമണിയോളം ആവുന്നു ഈ സമയത്തും നീതു രക്തരാക്ഷസും വായിച്ചുകൊണ്ടിരിക്കുകയാണ് തൊട്ട് പുറകില്ലേ അപകടം അറിയാതെ കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോളാണ് അവൾ തിരിഞ്ഞുനോക്കുന്നത്. . പക്ഷേ തിരിഞ്ഞുനോക്കിയപ്പോൾ ആരെയും കാണുവാൻകഴിഞ്ഞില്ല എങ്കിലും ഒരു സംശയം കുറ്റിയിട്ടിരുന്ന ജനാലകളാണ് പിന്നെങ്ങനെ അവ തുറന്നത് അവൾ ജനലരു്ക്കിലേക്ക് നടന്നു.. ജനലുകൾ അടയ്ക്കാൻ ശ്രമിച്ചപ്പോളാണ് അവൾ ആ കാഴ്ചകണ്ടത് ജനാലകൾക്ക് പുറത് ചുവന്നകണ്ണുകളുമായി ഒരു
💬 Comments
View all comments