Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
ദേഹത്ത് രോമങ്ങൾ എഴുന്നേൽക്കുന്നത് അവൾ കണ്ടു. അവന്റെ കണ്ണുകൾ വിടരുന്നതും. നീല ജീൻസിൽ പൊതിഞ്ഞ ആകൃതിയൊത്ത കാലുകൾ അവൻ അടുപ്പിക്കുകയും അകത്തുകയും ചെയ്യന്നത് അവൾ കണ്ടു.
"എന്തെങ്കിലും പറയു മോനെ..." "ഞാൻ ..ഒന്നും..." "മടിയ്ക്കണ്ട ..എന്തായാലും പറയൂ..." "ഞാനും അതുതന്നെയാ ഓർത്തെ ...മാം എന്ത് സുന്ദരിയാണ് എന്ന് ...എല്ലാ ആൺകുട്ടികളും അതുതന്നെയാ പറയുന്നേ...ആരും മാമിന്റെ ക്ലാസ്സ് കട്ട് ചെയ്യാറില്ല”
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവളും മിഴിമുനകൾ മാറ്റാതെ അവനെ നോക്കി. നോട്ടം മാറ്റാതെ അവൾ അവനെ നോക്കി വശ്യ മധുരമായി പുഞ്ചിരിച്ചു. അവന്റെ മനോഹരമാറ്റ അധരങ്ങളും വിടർന്നു. കണ്ണുകളിലെ വശ്യമായ പ്രകാശത്തിന്റെ നിറവിൽ അവന്റെ പുഞ്ചരി സ്വർണ്ണം കൊണ്ടുള്ള ഒരു മഴവില്ലു തീർക്കുന്നത് അവൾ കണ്ടു.
"ഇതുപോലെ ത്രസിപ്പിച്ച് പുഞ്ചിരിക്കുന്ന ഈ സുന്ദരൻ ചെറുക്കന് ആരോടും പ്രേമം ഇല്ലന്നോ?"
അവൾ ചോദിച്ചു.
"മാം..."
അവൻ നോട്ടം മാറ്റാൻ തുടങ്ങി.
"മാറ്റല്ലേ മാറ്റല്ലേ..."
അതുകണ്ട് അവൾ പറഞ്ഞു.
"നോക്കിയിരിക്ക് മോനേ...എന്തൊരു ഭംഗിയാണ് മോൻ എന്റെ നേരെ അങ്ങനെ നോക്കിയിരിക്കുമ്പോൾ... ! ഹോ...! ഇതുപോലെയുണ്ടോ ആൺകുട്ടികൾക്ക് സൗന്ദര്യം?”
അവളുടെ വാക്കുകൾ അവന്റെ നെഞ്ചിടിപ്പ് കൂട്ടി. അവൻ അസ്വസ്ഥതയോടെ ഇരിപ്പിടത്തിൽ അൽപ്പം നിരങ്ങി. അവന്റെ കൈത്തലം എന്തോ മറയ്ക്കാനെന്നപോലെ മടിയിലേക്ക് നീണ്ടപ്പോൾ അവളുടെ ചുണ്ടുകളിലെ പുഞ്ചിരിക്ക് വീണ്ടും തിളക്കമേറി.
തന്റെ അനുവാദത്തോടെയല്ല വാക്കുകൾ വാർന്നു വീഴുന്നത്. തന്റെ വാക്കുകൾക്ക് മേൽ തനിക്ക് നിയന്ത്രണങ്ങൾ ഇല്ല. പാരിജാതത്തിന്റെ ഗന്ധം തനിക്ക് ചുറ്റും കുളിർമഴ ചുരത്തുമ്പോൾ താൻ സ്ഥലം ഓർമ്മിക്കുന്നില്ല. കാലം ഓർമ്മിക്കുന്നില്ല. അല്ലെങ്കിൽ തനിക്ക് ഒരു കാലവും ഒരു സ്ഥലവുമേ ഓർമ്മയുള്ളൂ...
ആൽമരത്തിന്റെ ചുവട്ടിൽ...വസന്തം തളിരിടുന്ന സന്ധ്യകളിൽ ബെന്നിയോടൊപ്പമിരുന്ന കാലം...
ശരത്തിന്റെ നിശ്വാസത്തിന്റെ ചൂട് അവളുടെ മുഖത്ത് തട്ടി. അതിൽ അവളുടെ രോമകൂപങ്ങൾ ത്രസിപ്പിക്കുന്ന നൃത്തച്ചുവടിൽ പിടഞ്ഞെഴുന്നേറ്റു.
"മോന്റെ കൈയിങ് തരൂ..."
ട്രെയിൻ പച്ചനിറമാർന്ന സമതലത്തിന് കുറുകെ നീങ്ങുമ്പോൾ അവൾ അവനോട് പറഞ്ഞു.
"ഞാനൊന്ന് നോക്കട്ടെ..എത്രാമത്തെ വയസ്സിലാണ് എന്റെ മോന് ഒരു പെണ്ണിനെ കിട്ടുന്നതെന്ന്..." ശരത്ത് യാന്ത്രികമായി കൈ നീട്ടി.
"മാഡത്തിന് കൈനോക്കാനൊക്കെയ അറിയാമോ?"
"പിന്നില്ലേ?"
അവന്റെ കൈ തന്റെ കയ്യിലെടുത്ത് അവൾ
💬 Comments
View all comments