Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
ജിഷ. രണ്ടുമക്കളാണവർക്ക്. ഒരുത്തൻ ചെന്നൈയിൽ എം ആർ എഫിൽ. മകൾ ഭർത്താവിനോടൊപ്പം നെതർലാൻഡിൽ.
അകത്തേക്ക് കയറിയപ്പോൾ ചെറിയ ശബ്ദത്തിൽ ടി വിയുടെ ശബ്ദം കേട്ടു.
"ഓഹോ!"
അകത്തേക്ക് കയറി ടി വിയുടെ മുമ്പിലിരിക്കുന്ന മത്തായിയേയും സാറമ്മായെയും കണ്ടിട്ട് അവൾ ഉച്ചത്തിൽ പറഞ്ഞു.
അവളെ കണ്ട് അവർ എഴുന്നേറ്റു.
"എന്നാ രണ്ടാളും കൂടി വല്ല പ്രേത സിനിമേം കാണുവാണോ?"
തന്നെ ഒരുമിച്ചാശ്ലേഷിച്ച മാതാ പിതാക്കളോട് അവൾ ചോദിച്ചു.
"ഒറ്റയ്‌ക്കെ ഒള്ളു എന്നോർമ്മ വേണേ! വല്ല അസ്സൽ പ്രെതോം വന്നാ പെട്ട് പോകും!"
"നീയൊന്ന് പോടീ.."
സാറാമ്മ മകളോട് പറഞ്ഞു.
"ഞങ്ങളെ ഈ കോലത്തി കണ്ടാ പ്രേതം പിടിച്ചിട്ട് ഈവഴി ഒന്നും വരത്തില്ല..."
"എന്നതാ കൊച്ചേ! നീയങ്ങ് വല്ലാതെ ക്ഷീണിച്ചു പോയല്ലോടീ മോളെ!"
മത്തായി മകളോട് പറഞ്ഞു.
"പിന്നെ!"
ജെന്നിഫർ ഒച്ചയിട്ടു.
"എന്നെ ഇപ്പം കണ്ടാലും പപ്പായ്ക്ക് ഇതുമാത്രേ പറയാനൊള്ളൂ..അതൊക്കെ കേട്ട് ഞാൻ ഉള്ളതും ഇല്ലാത്തതും ഒക്കെ വലിച്ചു വാരി തിന്നും...എന്നിട്ട് തടി കൂടീട്ട് എനിക്കിപ്പം ശ്വാസം പോലും വിടാൻ പറ്റുന്നില്ല. എന്നിട്ടാ!"
"എന്നാ തടി? എവടെ തടി! ഒന്ന് പോടീ?"
സാറാമ്മ ജെന്നിഫറിന്റെ ചന്തിയിൽ പതിയെ അടിച്ചു.
"കുണ്ടിയും മൊലേം അങ്ങ് കണ്ടമാനം മുഴുത്തൂന്നല്ലാതെ നീ എവിടെയാ നന്നായെ?"
"ശ്യേ! ഈ മമ്മി!"
അവൾ നാണത്തോടെ സാറാമ്മയെ നോക്കി.
"കുണ്ടിയും മൊലേം മുഴുത്തു വരാൻ എന്തേലും തിന്നണം എന്നൊന്നും ഇല്ല,"
സാറാമ്മയുടെ പരാമർശം കേട്ട് ചിരിച്ചുകൊണ്ട് മത്തായി പറഞ്ഞു.
"അതിനു കെട്ടിയോന്റെ കൈക്ക് എല്ലുണ്ടായാ മതി...ജോസഫിന് അതുണ്ടെന്നറിയാം..."
"ശ്യോ! പപ്പാ!"
അവൾ ഉച്ചത്തിൽ ചാടി തുള്ളി.
"ഒന്ന് മിണ്ടാതിരിക്ക്! എപ്പഴും ടീ വീലെ സീരിയലൊക്കെ കണ്ട് രണ്ടിന്റേം നാക്കിന് ഒരെല്ലും ഇല്ല...ഇനി സീരിയലല്ല വല്ല പാതിരാപ്പടവുമെങ്ങാനുമാണോ കാണുന്നെ രണ്ടാളും?"
"ഇപ്പം ആരുടെ നാക്കിനാഡീ എല്ലില്ലാത്തത്?"
സാറാമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.
"ആരുടേയാ മോള്? ഹഹഹ!"
അവൾ ചിരിച്ചു.
അവർ അവളെ സോഫയിൽ പിടിച്ചിരുത്തി. അവൾ സാറാമ്മയുടെ നേരെ താൻ കൊണ്ടുവന്ന പാക്കറ്റ് നീട്ടി. സാറാമ്മ അത് അഴിച്ചു. കുറെ പലഹാരപ്പായ്ക്കറ്റുകളും പിന്നെ മാക് ഡോവൽസിന്റെ ഒരു ഫുൾ ബോട്ടിൽ വിസ്ക്കിയും
💬 Comments
View all comments