0%

Chapter Title : ഞാൻ സ്മിത [പഴഞ്ചൻ]

Author : pazhanchan Read All Parts 1073

കിടന്നുറങ്ങുമ്പോൾ സ്മിത അന്ന് സംഭവിച്ച കാര്യങ്ങളൊക്കെ മനസ്സിൽ ഇട്ട് ചികയുകയായിരുന്നു... അച്ഛനോട് അങ്ങിനെയൊന്നും പറയേണ്ടായിരുന്നു... അല്ലാ അങ്ങിനെ പറഞ്ഞതു കൊണ്ടല്ലേ ഇങ്ങിനെയൊക്കെ സംഭവിച്ചത്... അമ്മായപ്പനെ ഇതുവരെ ശരിക്ക് ശ്രദ്ധിച്ചിട്ടില്ല... തന്നേക്കാൾ പൊക്കമുണ്ട് ഒരു അഞ്ചേമുക്കാൽ അടി കാണും... ഷർട്ടിടാത്ത നെഞ്ചിൽ രോമങ്ങൾ ചുരുണ്ടു കിടക്കുന്നത് കണ്ടിട്ടുണ്ട്... ചെറിയ നരകേറിയ മുടികൾ എപ്പോഴും പിന്നിലേക്ക് ചീകിവച്ചിട്ടുണ്ടാകും... ഗാംഭീര്യമുള്ള മുഖത്ത് വെട്ടിനിർത്തിയിരിക്കുന്ന മീശ കാണാൻ ഒട്ടൊരു ഭംഗിയൊക്കെയുണ്ട്... വയസ്സ് നാൽപത് കഴിഞ്ഞതേ ഉള്ളൂ എന്നാ രമേശേട്ടൻ പറഞ്ഞത്... എപ്പോഴും തന്റെ കൃഷിസ്ഥലങ്ങളിൽ അദ്ധ്വാനിക്കുന്നത് കൊണ്ടാവും നല്ല കരുത്തുള്ള ശരീരമാണ്...

ഇന്ന് തന്റെ ദേഹത്ത് പിടിച്ചപ്പോൾ മനസ്സിലായതാണ്... രമേശേട്ടനെ പോലെ അല്ല... ഛെ... താനെന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത് ഭർത്താവിന്റെ അച്ഛനാണത്... താൻ അച്ഛനെ പോലെ കാണേണ്ട ഒരാൾ... ആണോ?... അവളുടെ ചിന്തകൾ കൂടി കൂടി വന്നു... കാലിനിടയിൽ ചെറിയ നനവ് അനുഭവപ്പെട്ടപ്പോഴാണ് അവൾക്ക് തന്റെ മദനച്ചെപ്പിൽ തേൻ പൊടിഞ്ഞെന്ന് മനസ്സിലായത്... അവളുടെ മുഖത്ത് നാണം ഇരച്ച് കയറി... നൈറ്റി പൊക്കി പൂവിതളുകളിൽ ഒന്ന് തലോടി അവൾ... എന്നിട്ട് പുതപ്പിട്ട് തലവഴിമൂടി ഉറങ്ങാൻ ശ്രമിച്ചു...

പിറ്റേന്ന്... അടുക്കളയിൽ...

“ മോളേ... എന്താ ഒരു ഉറക്കക്ഷീണം... “ കളിയാക്കുന്നതു പോലെ സരോജം ചോദിച്ചു... എന്തോ അർത്ഥം വച്ച് ചോദിച്ച പോലെ തോന്നി സ്മിതയ്ക്ക്... അതിനു കാരണം രമേശനാണെന്ന് തെറ്റിദ്ധരിച്ചാണോ ഈ ചോദ്യം... അവളുടെ ചുണ്ടിൽ ഒരു മന്ദസ്മിതം വിരിഞ്ഞു... എന്തെങ്കിലും ക്ഷീണം കാണുന്നെങ്കിൽ അതിനു കാരണം നിങ്ങളുടെ ഭർത്താവാണ് എന്ന് പറയണമെന്ന് അവൾക്ക് തോന്നി...

“ നീ ഈ ചായ അച്ഛന് കൊണ്ടു പോയി കൊടുക്ക്… ആ തക്കാളിത്തോട്ടത്തിലേക്ക് രാവിലെ തന്നെ തൂമ്പയുമായി പോയതാ... “ മരുമകൾക്ക് ചായ നിറച്ച ഗ്ലാസ് കൊടുത്തു കൊണ്ട് സരോജം പറഞ്ഞു... അവൾ അതുവാങ്ങി പറമ്പിലേക്കിറങ്ങി... അതാ പറമ്പിന്റെ ഒരു മൂലയ്ക്ക നിന്ന് കിളയ്ക്കുന്നു തന്റെ അമ്മായപ്പൻ... ദേഹത്ത് ഒരു മുണ്ട് മാത്രമേ ഉള്ളൂ... അത് മടക്കിക്കുത്തിയിരിക്കുന്നു... ദേഹത്ത് പൊടിഞ്ഞ വിയർപ്പ് ആ രോമക്കാട്ടിലൂടെ താഴേക്ക് ഒഴുകുന്ന കാഴ്ച... രാവില തന്നെ തന്റെ ദേഹത്തിന് ചൂടുപിടിക്കുന്നതു പോല തോന്നി

💬 Comments

View all comments