Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
നില്കുന്നത് അവൻ കണ്ടു, അവൻ പതിയ ചെയറിൽ നിന്നും എഴുന്നേറ്റതും അയാൾ തിരിഞ്ഞ് നടക്കാൻ തുടങ്ങി. കഫെയുടെ പുറത്തു നടന്ന് എത്തിയതും ഹൃതിക് അയാളുടെ പുറക്കെ ഓടാൻ തുടങ്ങി, ആയാലും കൂടുതൽ ഒന്നും ആലോചിക്കാതെ ആ തിരക്കിനിടെ ഇടയിലേക്ക് ഓടി കേറി.
അയാളെ പോലെ ഹൂദി ഇട്ട നൂറ് കണക്കിന് ആൾകാർ അതിന്ടെ ഇടയിൽ ഉണ്ടായിരുന്നു, നിരാശ കൊണ്ട് ഹൃതിക് തലയിൽ കൈയും വെച്ച് അവിടെ നിന്നു. എത്രയും പെട്ടന് അവളെ കണ്ടുപിടിച്ച് കാര്യങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ താൻ സ്വയം ഇല്ലാതെ ആയി തീരും എന്ന ബോധ്യം അവനിൽ കൂടുതൽ വേവലാതി ഉണ്ടാകാൻ തുടങ്ങി. ലോക്കൽ ആയിട്ടുള്ള സ്ഥലങ്ങളും പരിചയക്കാരും ഇല്ലാത്തൊരു അന്യ നാട്ടിൽ ആണ് ഉള്ളത് എന്ന കാരണത്താൽ എവിടെ പോയി അന്വേഷിക്കണം എന്നോ, എങ്ങനെ അന്വേഷിപ്പിക്കാനോ എന്നോ അവന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അന്ന് രാത്രി മുഴുവൻ അവൻ അവന് അറിയുന്ന സ്ഥലങ്ങളിലൂടെ അവൻ നടന്നു. ക്ഷീണിച്ചു ഇനി നടക്കാൻ പറ്റില്ല എന്ന് ആയപ്പോ മാത്രമായിരുന്നു അവൻ തിരിച്ച് വീട്ടിലേക്ക് പോയത്.
"ഹൃതിക്... ഐ ഹാവ് റിസീവ്ഡ് എ കംപ്ലൈന്റ്റ് എഗൈൻസ്റ് യു" മാനേജർ വന്ന പറഞ്ഞു. ഓഹ് അത് ഇനി എന്ത് പണ്ടാരം ആണാവോ.
"യു കാല്ലെദ് ഫോർ എ മീറ്റിംഗ് ആൻഡ് ക്യാന്സല്ഡ് ഇറ്റ്. ഈസ് ഇറ്റ് റൈറ്റ്" മാനേജർ തുടർന്നു. ശെരിയാനാലോ, അയാളുടെ കാര്യം മറന്ന് ആണലോ അവളെ പിടിക്കാൻ പോയത്. മാനേജറിന്റെ അടുത്ത് നിന്നും എല്ലാവരുടെയും മുന്നിൽ വെച്ച നല്ല ചീത്ത കേട്ടു. തിരിച്ച് ഒന്നും പറയാൻ താൻ യോഗ്യൻ അല്ലാത്തത് കൊണ്ട് അയാൾ പറയുന്നത് എല്ലാം ഹൃതിക് തല താഴ്ത്തി വെച്ച് നിന്ന് കേട്ടു. എത്രയും പെട്ടന് അപ്പോളജി ലെറ്റർ എഴുതി അയാളുടെ വർക്ക് ചെയ്ത് കൊണ്ടുകാൻ ആയിരുന്നു.
ഞാൻ Mr. കാളിദാസിന് അപ്പൊ തന്നെ മെയിൽ അയച്ച് എല്ലാം ഒന്ന് ശെരിയാക്കി എടുക്കാൻ ശ്രേമിച്ചു, പക്ഷെ അയാൾ അഥവാ കൂടുതൽ ഡിമാന്റുകളും വെച്ചു പിന്നെ വേറെയും ചില കമ്പനികൾക്ക് ഇതേ പോലുള്ള സിറ്റുവേഷനിൽ എന്താണ് ചെയ്ത് കൊടുകാർ എന്നും അയാൾക്ക് വിശദമായി പറഞ്ഞ് കൊടുക്കേണ്ടി വന്നു.
പിന്നീട് രണ്ട് ദിവസം ഇതിന് വേണ്ടി മാത്രമുള്ള പനയ്ക്കൽ ആയിരുന്നു ഹൃതിക് ചെയ്തിരുന്നത്. ആ ദിവസങ്ങളിൽ അവന് വീട്ടിന്റെ മുന്നിൽ നിന്നും റോസാപ്പൂക്കൾ കിട്ടുന്നത് പതിവായി, ജോലിയിൽ ശ്രെധ കൊടുക്കാൻ പട്ടാത്തതും ഉറക്കം ഇല്ലായ്മയും
💬 Comments
View all comments