Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
കൈകൾ അറിയാതെ അവളുടെ നെഞ്ചിൽ അമർന്നു. അവളുടെ ഉള്ളിൽ ഭയവും കാമവും ഒരുപോലെ യുദ്ധം ചെയ്യാൻ തുടങ്ങി. ശശിയുടെ വശ്യമായ നോട്ടവും അവന്റെ തന്ത്രങ്ങളും അവളുടെ ബോധത്തെ സാവധാനം കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.
ആ പഴയ കൽമണ്ഡപത്തിന്റെ തണുത്ത കരിങ്കൽ തൂണുകൾക്കിടയിൽ കാറ്റ് ഒരു വല്ലാത്ത വേഗതയിൽ വീശാൻ തുടങ്ങി. വേദികയുടെ ഉള്ളിൽ ഭയവും, മൂപ്പന്റെ മരുന്ന് പടർത്തിയ ആ കാമത്തീയും ഒരുപോലെ ആളിക്കത്തുകയായിരുന്നു.
വേദിക (വിറയലോടെ): "എടാ ദ്രോഹി... ഇത്രയും വലിയ ചതിയാണോ നീ ചെയ്തത്? എനിക്ക് പേടിയാവുന്നു ശശീ... വാ, നമുക്ക് വേഗം ഇവിടുന്ന് പോകാം. എനിക്ക് ഇവിടെ നിൽക്കാൻ വയ്യ."
അവൾ ദയനീയമായി അവനെ നോക്കി കരച്ചിലിന്റെ വക്കിലെത്തിയപ്പോൾ, ശശി അവളുടെ കൈകളിൽ വരിഞ്ഞുമുറുക്കി പിടിച്ചു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു.
ശശി: "അങ്ങനെ വേഗം ഇവിടുന്ന് പോയാൽ ഒരു പ്രശ്നമുണ്ട് വേദികേ... ഈ കൽമണ്ഡപത്തിൽ വെച്ച് ഗന്ധർവ്വന് നിന്നെ പ്രാപിക്കാൻ സാധിച്ചില്ലെങ്കിൽ..."
അവൻ പകുതിക്ക് വെച്ച് നിർത്തി. വേദികയുടെ ശ്വാസം നിലച്ചുപോയി. അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
"സാധിച്ചില്ലെങ്കിൽ...?"
ശശി: "നമ്മുടെ കൂടെ ഗന്ധർവ്വനും വരും. പിന്നെ ഓരോ രാത്രിയും അവൻ നിന്നെ വന്നു ഭോഗിക്കും. ചിലപ്പോൾ നിന്റെ സ്വപ്നത്തിൽ, അല്ലെങ്കിൽ എന്നെപ്പോലെ ആരുടെയെങ്കിലും ദേഹത്ത് കയറി അവൻ വരും. അന്ന് നീ ആരായാലും അവന് വഴങ്ങിക്കൊടുക്കേണ്ടി വരും. ആ ശാപം നിന്റെ ജീവിതകാലം മുഴുവൻ പിന്തുടരും."
വേദിക ആകെ തകർന്നുപോയി. അപ്പോഴാണ് ആകാശത്ത് കറുത്ത കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങിയത്. വെളിച്ചം മങ്ങി, അന്തരീക്ഷം ഇരുണ്ടു. നേർത്ത മഴത്തുള്ളികൾ ആൽമരത്തിന്റെ ഇലകളിൽ തട്ടി ശബ്ദമുണ്ടാക്കാൻ തുടങ്ങി. ശശി അത് നോക്കി ആവേശത്തോടെ പറഞ്ഞു.
ശശി: "കണ്ടില്ലേ... ആകാശം പോലും മാറുന്നത് കണ്ടോ? ഗന്ധർവ്വന്റെ സാന്നിധ്യമാണിതിനൊക്കെ കാരണം. അവൻ നിന്നെ ആവശ്യപ്പെടുന്നുണ്ട് വേതു…. നമ്മള് പെട്ടു…!"
അവൻ പതുക്കെ അവളിലേക്ക് അടുത്തു. ഭയം കാരണം വേദിക അവിടെനിന്നും ചാടിയെഴുന്നേറ്റ് പിന്നിലേക്ക് മാറി. ശശി കാമത്താൽ ജ്വലിക്കുന്ന കണ്ണുകളോടെ അവൾക്ക് പിന്നാലെ നടന്നു. വേദിക വിറച്ചുകൊണ്ട് പിന്നിലേക്ക് നടന്ന് ഒടുവിൽ ആ കൽമണ്ഡപത്തിലെ ഒരു കരിങ്കൽ തൂണിൽ
💬 Comments
View all comments