Chapter Title : സമ്മർ പാലസ് 1 [Ismail]
അടുക്കളയുടെ ഒരു മൂലയിൽ നിന്ന് എന്തോ ചീഞ്ഞളിഞ്ഞ ഗന്ധം വമിക്കുന്നുണ്ടായിരുന്നു.
"ഇവിടെയെല്ലാം ഇപ്പോഴും രാത്രികാലങ്ങളിൽ പഴയ പാചകക്കാരുടെ ശബ്ദം കേൾക്കാം," മാനേജർ പറഞ്ഞു. അച്ഛനും അമ്മയും പരസ്പരം നോക്കി, ചിരി പുറത്തുവന്നില്ല. പിന്നീട് അവർ കിണറിനടുത്തേക്ക് പോയി. പടുകൂറ്റൻ മരങ്ങൾക്കിടയിൽ, പായൽ പിടിച്ച കൽക്കെട്ടുകളോട് കൂടിയ ആ കിണറിന് ചുറ്റും ഒരുതരം ദുരൂഹതയുണ്ടായിരുന്നു. "ഈ കിണറിന് ആഴക്കൂടുതലാണ്...
ഇതിനകത്ത് എന്തൊക്കെയുണ്ടെന്ന് ആർക്കും അറിയില്ല," മാനേജർ കിണറ്റിലേക്ക് നോക്കി പറഞ്ഞു. മകൻ ഒരു കല്ലെടുത്ത് കിണറ്റിലേക്കിട്ടു, അത് താഴെയെത്തി വെള്ളത്തിൽ വീഴുന്ന ശബ്ദം കേൾക്കാൻ ഒരുപാട് സമയമെടുത്തു. എന്തോ ഒന്ന് തന്നെ താഴേക്ക് വലിക്കുന്നതായി മകൾക്ക് തോന്നി.
അവർ പിന്നാമ്പുറത്തേക്ക് നടന്നു. കാടുകയറി കിടക്കുന്ന വിശാലമായ മുറ്റം. വർഷങ്ങളായി ആരും ശ്രദ്ധിക്കാത്തതിൻ്റെ ലക്ഷണങ്ങൾ എല്ലായിടത്തും പ്രകടമായിരുന്നു. ഉയരമുള്ള മരങ്ങൾ സൂര്യപ്രകാശത്തെ മറച്ച് ഒരിരുണ്ട അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മുറ്റത്തിൻ്റെ ഒരറ്റത്ത്, കല്ലുകൾ കൂട്ടിവെച്ച ചെറിയ ഒരു കൂനയുണ്ടായിരുന്നു. "ചില പഴയ ആളുകൾ പറയുന്നത് അതൊരു ശവക്കല്ലാണെന്നാണ്...
ഇവിടെ പണ്ട് എന്തോ അനിഷ്ട സംഭവം നടന്നെന്നും ചിലരെ ഇവിടെ അടക്കിയെന്നും കഥയുണ്ട്," മാനേജർ അങ്ങോട്ടേക്ക് ചൂണ്ടി പറഞ്ഞു. മകൾക്ക് ഒരുതരം അറപ്പും ഭയവും തോന്നി, അവൾ വേഗം അവിടുന്നൊഴിഞ്ഞു മാറി. പാലസിൻ്റെയും തോടത്തിൻ്റെയും ഓരോ ഭാഗത്തും ഭീതിയുടെയും ദുരൂഹതയുടെയും അദൃശ്യ കരങ്ങൾ അവരെ കാത്തിരിക്കുന്നതായി തോന്നി. ഈ സ്ഥലം സാധാരണ സ്ഥലമല്ലെന്ന് അവർക്ക് മനസ്സിലായി തുടങ്ങി.
മാനേജർ താക്കോൽ അച്ഛന് നേരെ നീട്ടി. "ഞാനിനി പോകുവാണ് സർ. എന്താവശ്യമുണ്ടെങ്കിലും ഗേറ്റിലുള്ള കാവൽക്കാരനെ വിളിച്ചാൽ മതി. അയാൾ പറയും അടുത്തുള്ള ടൗണിലെ നമ്പർ." അയാൾ അല്പനേരം നിർത്തി. അയാളുടെ കണ്ണുകളിൽ ഒരുതരം കനൽ എരിഞ്ഞു. "പക്ഷേ... ഈ കൊട്ടാരത്തെക്കുറിച്ച് ഒരു കഥയുണ്ട്... ഞങ്ങടെ പൂർവ്വികർ പറഞ്ഞു കേട്ടതാണ്," അയാൾ തുടർന്നു.
"പണ്ട്, ഈ തോട്ടം ഭരിച്ചിരുന്നത് ഒരു ക്രൂരനായ ജന്മിയായിരുന്നു. അയാളുടെ ഭാര്യ അതീവ സുന്ദരിയായിരുന്നു. ജന്മിയുടെ മകനും ചെറുപ്പത്തിൽ നല്ല രൂപമായിരുന്നു. അച്ഛൻ്റെ ശ്രദ്ധയില്ലാത്ത തക്കം നോക്കി, മകൻ സ്വന്തം അമ്മയുമായി ശാരീരിക ബന്ധം പുലർത്താൻ തുടങ്ങി. അത് കുറേക്കാലം തുടർന്നു. ഒടുവിൽ ഒരു ദിവസം ജന്മി അവരെ ഒരുമിച്ച് കിടപ്പറയിൽ വെച്ച് കൈയ്യോടെ പിടിച്ചു."
മാനേജരുടെ ശബ്ദം താഴ്ന്നു, മുഖത്ത് ഭീകരത നിഴലിച്ചു. "പിന്നെ നടന്നതൊന്നും പറയാൻ പറ്റുന്നതായിരുന്നില്ല. ജന്മി ആ വീട്ടിൽ നിന്ന് ഒരു വലിയ കത്തിയെടുത്തു വന്നു. സ്വന്തം ഭാര്യയാണെന്ന് പോലും
💬 Comments
View all comments