Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
” അവരുടെ മുഖത്ത് ആശ്വാസം വന്നു.
“അപ്പൊ, ബാക്കി എല്ലാവരും ഉച്ചമയക്കത്തിൽ ആവും അല്ലേ ? മീരയോ!”
ഞാൻ ഉഷയെ കൊതിയോടെ നോക്കിക്കൊണ്ട് ചോദിച്ചു..
“അവൾ അമ്മുവിനെ പഠിപ്പിക്കാൻ പിടിച്ചെടുത്തിട്ടുണ്ട്, നാളത്തെ ഹോം വർക്ക് ചെയ്യാനുള്ള യുദ്ധം ആകും..” ഒരു കള്ളച്ചിരിയോടെ ഉഷമ്മ പറഞ്ഞു.
ഞാൻ പതിയെ കസേരയിൽ നിന്ന് എഴുന്നേറ്റ് ഉഷക്ക് നേരെ നടന്നു. എൻ്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞുനിന്നു. നെറ്റിയിലെ ആ സിന്ദൂരക്കുറിയും കറുത്ത പൊട്ടും, വെളിച്ചം തട്ടുമ്പോ തിളങ്ങണ ആ ചെറിയ മൂക്കുത്തിയും കാണുമ്പൊത്തന്നെ ഉള്ളിൽ എന്തോ പോലെ. ആ കറുത്ത കണ്ണുകളിലെ കുസൃതിയും ചുണ്ടത്തെ ആ ഒതുക്കമുള്ള ചിരിയും എന്നിൽ പ്രണയവും കൊതിയും ഒരുപോലെ നിറച്ചു.
തോളിലൂടെ അല്പം തെന്നിമാറിയ ആ തവിട്ടു സാരിയും, നീലപ്പൂക്കളുള്ള ബ്ലൗസും ഉഷയുടെ ശരീരത്തിൽ ഒട്ടിക്കിടന്നു. കണ്ണിനും മനസ്സിനും ഒരുപോലെ കുളിരു കോരുന്ന, എത്ര കണ്ടാലും കൊതി തീരാത്തൊരു ലഹരിയായിരുന്നു എനിക്ക് ഉഷമ്മയുടെ ആ ഇരിപ്പും അഴകും…

“അപ്പൊ ഒരിത്തിരി നേരം നമുക്ക് നമ്മുടെ ലോകത്തേക്ക് പോകാം, എൻ്റെ ഉഷക്കുട്ടി അടങ്ങി ഇരിക്കണേ…”
ഞാൻ കൈനീട്ടി അവളുടെ താടിയിൽ തൊട്ട്, ആ മുഖം പതുക്കെ എന്റെ നേർക്ക് തിരിച്ചു. വിറയ്ക്കുന്ന ആ ചുണ്ടുകളിലേക്ക് നോക്കി നിൽക്കാൻ എനിക്ക് ഇനി ഒരു നിമിഷം പോലും കഴിയുമായിരുന്നില്ല.
ഞാൻ അവളുടെ കവിളുകളിൽ കൈകൾ ചേർത്തുവെച്ച്, എന്റെ അധരങ്ങൾ അവളുടെ പവിഴച്ചുണ്ടുകളിലേക്ക് അമർത്തി. ആദ്യമൊരു നിമിഷം അവളൊന്ന് പിടഞ്ഞുവെങ്കിലും, അടുത്ത മാത്രയിൽ എന്റെ കഴുത്തിൽ കൈകൾ മുറുക്കി അവളെന്നിലേക്ക് ചാഞ്ഞു. ആ ചുംബനത്തിന് വേനൽമഴയുടെ തണുപ്പും ആഴമുള്ളൊരു പ്രണയത്തിന്റെ ചൂടുമുണ്ടായിരുന്നു. സാരിയുടെ നേർത്ത തുണിയിലൂടെ അവളുടെ ശരീരത്തിന്റെ ചൂടും ചൂരും എന്റെ ഉള്ളംകൈകളിലേക്ക് പടർന്നു കയറി.
ഞാൻ അവളെ കൂടുതൽ ആവേശത്തോടെ എന്നിലേക്ക് ചേർത്തുപിടിച്ചു. എന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി, ആ അരക്കെട്ടിൽ ശക്തിയായി മുറുകിയപ്പോൾ അവളിൽ നിന്നും ചെറിയൊരു ശ്വാസമുയർന്നു. സാരിയുടെ നേർത്ത അതിരുകൾക്കിടയിലൂടെ അവളുടെ വലിയ മാറിടങ്ങൾ എന്റെ നെഞ്ചിൽ കുത്തിനിന്ന ആ നിമിഷത്തിൽ, ഉള്ളിലെ പ്രണയവും വന്യതയും ഒന്നുപോലെ തിളച്ചു മറിഞ്ഞു. അധരങ്ങൾ വേർപെടുത്താതെ
💬 Comments
View all comments