Chapter Title : ടോയ്‌ബോയ് ഡയറീസ് 3 [Knightrider] - നിയോഗം പാർട്ട് 1

പിന്നീടങ്ങോട്ടുള്ള ദിനരാത്രങ്ങൾ രോഹന്റെ കാക്കാപ്പുള്ളി ഭാഗ്യതാരകമായി ഉദിച്ചുയർന്ന നാളുകളായിരുന്നു.18B എന്ന ക്ലാരമ്മയുടെ ഫ്ലാറ്റ്സെൻസറിങ് ഇല്ലാത്ത ബ്ലൂ പടം പോലെ നീലമയമായിരുന്നു,ഇരുത്തിയും,കിടത്തിയും കുനിച്ചുനിർത്തിയും കയറ്റി ഇരുത്തി പൊതിച്ചടിച്ചും ക്ലാരമ്മയിലെ ഒടുങ്ങാത്ത കഴപ്പിനെ രോഹൻ ശമിപ്പിച്ചു.ബാൽക്കണിയിൽ കുനിച്ചുനിർത്തി കണ്ണ് ചിമ്മി ഉറങ്ങാത്ത നഗരത്തെ സാക്ഷിനിർത്തി ഊക്കി പൊളിച്ചു ,ബാത്ത്‌ടബിലും,എന്ന് വേണ്ട—ഫ്ലാറ്റിന്റെ ഓരോ മുക്കിലും മൂലയിലും അവർ ഇണചേർന്നു.മോളിക്കാണെങ്കിൽ രോഹന് വേണ്ടി ആരെയും വലവീശാൻ പറ്റാത്ത അവസ്ഥ.ടീച്ചർ അവൾക്ക് ആവശ്യത്തിന് പണം നൽകുന്നു.രോഹന്റെ സർവ്വ കഷ്ടപ്പാടും മാറി.ഇനി ഒരു പണിയും ചെയ്തില്ലേലും എൻജിനീയറിങ് പൂർത്തിയാക്കാനുള്ള കാശ് അവന്റെ അക്കൗണ്ടിൽ എത്തി.ഒരു സെക്കൻഡ് ഹാൻഡ് ബൈക്കും വാങ്ങി. ക്ലാരമ്മ നല്ല വഴക്ക് പറഞ്ഞു.പറഞ്ഞിരുന്നേൽ.പുതിയത് തന്നെ വാങ്ങിക്കൊടുക്കുമെന്ന് അറിയാം.പക്ഷേ ക്ലാരമ്മയെ അത്രക്ക് അങ്ങ് മുതലെടുക്കാൻ അവന്റെ മനഃസാക്ഷി അനുവദിച്ചില്ല.തന്റെ ദൈവം ഇപ്പോൾ ക്ലാരമ്മയാണ്. നിനച്ചിരിക്കാതെ ആ സന്തോഷത്തിനു വിധി ബ്രേക്ക് ചവിട്ടി—ടീച്ചറുടെ മകളുടെ രൂപത്തിൽ.ആറ് മാസത്തേക്ക് അയർലണ്ടിലേക്ക് പറക്കാൻ വിളി വന്നു.രോഹന്റെ മുഴുത്ത കുണ്ണ ഒരു നിമിഷം പൂറിൽ നിന്ന് ഇറക്കുന്നതിനെക്കുറി ക്ലാരമ്മക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത സമയം.കലഹത്തിനും കരച്ചിലിനും ശേഷം ഒരു മാസം എന്ന തീരുമാനത്തിൽ അവൾ സമ്മതം മൂളി.അവരെ യാത്രയയയ്ക്കാൻ അവനും പോയി.എന്തായാലും ഒരു മാസം പഴയ പണി തന്നെ ചെയ്യണം.അതിനടക്കു രണ്ട് ദിവസം പനിയായി ആശുപത്രിയിൽ.ബ്ലഡ്, മൂത്രം, മറ്റെല്ലാം ടെസ്റ്റ് ചെയ്തു.മോളി പുതിയ ക്ലയന്റുകളെ പലതിനെയും കൊണ്ടുവന്നെങ്കിലും അവൻ രോഗം പറഞ്ഞ് ഒഴിവായി.പക്ഷേ വരാനുള്ള പൂറ് വഴിയിൽ തങ്ങില്ല.അത് എത്തേണ്ട കുണ്ണയുടെ അടുത്ത് എത്തുക തന്നെ ചെയ്യും.
നഗരത്തിൽ മറ്റൊരിടം .....
സമയം രാവിലെ പത്ത് മണി.....
അഡ്വ. സിന്ധുവിന്റെ നഗരത്തിലെ ഓഫീസ്,ഒരു വമ്പൻ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ലീഗൽ വിങ് ഹെഡ് എന്നതിനപ്പുറം ഇപ്പോൾ പഴയ തിരക്കുകളൊന്നുമില്ല.ഒരു കാലത്തു നിന്ന് തിരിയാൻ ഇടമില്ലാത്ത ഓഫീസ് ഇപ്പോൾ ശാന്തം.വളരെ ചെറുപ്പത്തിൽ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിലും രാഷ്ട്രീയത്തിലും കൈവച്ച സിന്ധു ഇപ്പോൾ എല്ലാത്തിൽ നിന്നും അകലം പാലിക്കുകയാണ്.കോടിക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപം. നഗരത്തിലുടനീളം വസ്തുവകകൾ.അതുകൊണ്ടുതന്നെ ഇനി ഈ നാൽപ്പത്തഞ്ചാം വയസ്സിൽ വാലിൽ തീ പിടിച്ചപോലെ ഓടേണ്ട കാര്യമില്ല.ഒപ്പം അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന തന്റെ ആ പഴയ ഭൂതകാലവും,ആർക്കു വേണ്ടിയാണു ഇങ്ങനെ സമ്പാദിച്ചു കൂട്ടുന്നത് അനുഭവിക്കാൻ ആരും ഇല്ല,
സ്വന്തം എന്ന് പറയാൻ ബാക്കി ഉണ്ടായിരുന്ന അച്ഛനും കാലയവനികക്കുള്ളിലേക്കു പിൻവലിഞ്ഞതോടെ അവൾ തികച്ചും ഒറ്റപെട്ടു,ഇരുപതാം വയസ്സിൽ ഒരു അബലയായി ഇ നഗരത്തിൽ ,മനക്കരുത്തു കൊണ്ടും ,ഇച്ഛശകതി കൊണ്ടും അവൾ സ്വരുക്കൂട്ടിയതു ഒരു ഒരു സാമ്രജ്യം തന്നെ ആയിരുന്നു.എന്നാൽ 25 കൊല്ലം മുന്നേ ഉള്ള ആ വടക്കൻ കേരളത്തിലെ മലയോര പ്രദേശത്തെ ആ ആശുപത്രിയിലെ ആ കോരിച്ചൊരിയുന്ന മഴയിൽ ,സെഡേഷന്റെ അർദ്ധമയക്കത്തിൽ ആ ലേബർ റൂമിൽ നിന്ന് തന്നിൽ നിന്ന്
💬 Comments
View all comments