Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
തളർത്തിയിരിക്കുന്നു. ആ ലോകത്തിലേക്ക് എനിക്കെന്നല്ല മറ്റാർക്കും നീ പ്രവേശനം നൽകിയിട്ടില്ല. അതാണ്.. അതാണ് നീയിപ്പോഴുമിങ്ങനെ....
അതുകൊണ്ട് മടങ്ങുകയാണ് ഞാൻ. നിനക്കിനിയും എന്നെ ഇഷ്ടപ്പെടാനും സ്വീകരിക്കാനും സമയം വേണം. അതു ഞാൻ തരാത്ത സമയമത്രയും ഞാൻ നിനക്കൊരു റേപ്പിസ്റ്റു മാത്രമാണ്. നീയറിയാതെ നിന്നെ കീഴടക്കിയ..., നിന്നിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയ ഒരു രോഗാണു പോലെ.
വൈകാതെ ഞാൻ വരും. ഈ മനസ്സ് സ്വന്തമാക്കാൻ. ഈ നെഞ്ചിലെ ചൂടേറ്റ് മയങ്ങാൻ.... ഈ അപരിചിതത്വമില്ലാതെ എനിക്കുവേണം... എനിക്കുവേണമീ പെണ്ണിനെ. ഈ ഹൃദയം ഇന്നെന്റെ സ്വന്തമാണ്. അതിനുള്ള വാടകചീട്ടാണ് ഇന്നീ നെഞ്ചിൽ ഞാനെഴുതിയത്... ആ ചീട്ടിന്റെ നീറ്റൽ ഈ ശരീരത്തിൽ നിന്നും മനസ്സില്നിന്നും അകലുന്നതിന് മുമ്പേ ഞാൻ വരും. ഈ പെണ്ണിന്റെ അവകാശം മറ്റാർക്കും കൊടുക്കാതെ സ്വന്തമാക്കാൻ...
പറഞ്ഞു തീർന്നതും അവനവളുടെ മാറിടങ്ങളിലേക്ക് മുഖം പൂഴ്ത്തി. അവൻ പറയുന്നത് സ്വപ്നത്തിലെന്നപോലെ കേട്ടിരുന്ന അവളത് ഒട്ടും പ്രതീക്ഷിച്ചില്ല. പെട്ടന്നവനെ തട്ടിയെറിയാനാണ് ശ്രമിച്ചത്. പിന്നെയാ മുഖം നെഞ്ചോട് ചേർത്തുപിടിച്ചുപോയി. അവനവളുടെ ഇരു മുലഞെട്ടുകളും ഒന്ന് മാറിമാറി ഈമ്പിവലിച്ചു. കടിച്ച പാടുകളിലൂടെ ഒന്ന് നാക്കോടിച്ചു. അവളൊന്നു പുളഞ്ഞപ്പോൾ മുഖമുയർത്തി. എന്നിട്ടാ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് കവിളിൽ ഒന്നാഞ്ഞു ചുംബിച്ചു. എന്നിട്ടാ മുഖത്തേക്ക്‌നോക്കി.
കുട്ടികൾ വരാറാവുന്നു. അവർക്കറിയാത്തൊരാളെയവർ കാണണ്ട. ഞാൻ വരും. കാത്തിരിക്കണം....!!!
അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ പെട്ടന്ന് വാതിലിനു നേരെ നടന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുമ്പേ അവനാ വാതിൽ തുറന്നു പുറത്തു കടന്നിരുന്നു. ഒരുനിമിഷത്തെ അമ്പരപ്പിന് ശേഷം അവളാ വാതിൽക്കലേക്കോടിയെത്തിയെങ്കിലും അവൻ വിടപറഞ്ഞിരുന്നു. നഗ്നയാണെന്നു എന്തോ ഒരു ബോധ്യം വന്നതുകൊണ്ടാവാം അവളാ വാതിൽകടന്നു പുറത്തേക്കോടാത്തത്. അവനെങ്ങോട്ടു പോയെന്നറിയാതെ, എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ അവളാ വാതിൽക്കൽ പടിഞ്ഞുകിടന്നു. അവളറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
കുട്ടികൾ വന്നപ്പോഴും കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു. അവൻ നൽകിയ സുഖത്തിന്റെയും വേദനയുടെയും പൊള്ളിക്കുന്ന ഓർമകൾക്കിടയിൽ കുട്ടികൾക്കുള്ള നാലുമണി കാപ്പി ഉണ്ടാക്കാൻപോലുമവൾ മറന്നിരുന്നു. കുട്ടികൾക്ക് ബിസ്കറ്റും ചായയും എടുത്തു കൊടുക്കുമ്പോഴും കണ്ണുകൾ അറിയാതെ നിറഞ്ഞു നിറഞ്ഞു വന്നു. പുറംകൈകൊണ്ടു കണ്ണീർ മറക്കാനവൾ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. അമ്മയുടെ മുഖം മാറിയാൽ മനസ്സിലാക്കുന്ന പ്രായമോ വളർച്ചയോ ആവാത്തതുകൊണ്ടാവാം അവളിലെ മാറ്റങ്ങളോ സങ്കടമമോ
💬 Comments
View all comments