Chapter Title : വില്ലൻ 12 [വില്ലൻ]
കാര്യം മറന്നു................"...............അബൂബക്കർ കറുത്ത രൂപത്തോട് പറഞ്ഞു.................
കറുത്ത രൂപം അബൂബക്കറിനെ നോക്കിനിന്നു.................
"എനിക്ക് വേറെ ഒരു പേരുകൂടെ ഉണ്ടെന്നുള്ള കാര്യം..................."...................അബൂബക്കർ പറഞ്ഞു.....................
"ചെകുത്താൻ.............☠️".................അബൂബക്കർ പറഞ്ഞു................
കറുത്ത രൂപം മൗനത്തിലാണ്ടു......................
"എന്നെ ഭയപ്പെടുത്താൻ നീ പോരാ.................ദൈവം ഇറങ്ങി വന്നാലും ഈ ചെകുത്താൻ ഭയപ്പെടില്ല........................"...................അബൂബക്കർ വാശിയോടെ പറഞ്ഞു..................
"നീ എന്താ പറഞ്ഞത്...............എന്റെ രക്തം എന്നെ മരണം കാണിക്കുമെന്നോ എന്നാൽ ആ രക്തത്തിന്റെ രക്തമാകും ഞാൻ ആദ്യം ഊറ്റിയെടുക്കുന്നത്....................."................അബൂബക്കർ ഒരുമാതിരി ഭാവത്തിൽ പറഞ്ഞു....................
"പോ................നീ പറഞ്ഞ ഭാവി ഞാൻ മാറ്റി കാണിച്ചു തരാം.................ചെകുത്താനാണ് പറയുന്നത്................".............അബൂബക്കർ ആ കറുത്ത രൂപത്തോട് പോകാൻ പറഞ്ഞു...............
അബൂബക്കർ കണ്ണ് തുറന്നു...................
ചന്ദ്രന്റെ സമയം കഴിഞ്ഞിരുന്നു...........സൂര്യൻ ഉദിച്ചു...................
അബൂബക്കർ ചാരുകസേരയിൽ നിന്നും എണീറ്റു...................
പ്രഭാത കർമങ്ങൾക്ക് ശേഷം അബൂബക്കർ റൂമിന് വെളിയിലേക്കിറങ്ങി....................
സ്റ്റെപ്പുകൾ ഇറങ്ങി..................
കാണുന്ന ഓരോരുത്തരും അബൂബക്കറിനെ കുനിഞ്ഞു വണങ്ങി.....................
ഷർട്ടിന്റെ കൈ തെറുത്ത് കയറ്റി തന്റെ കൊമ്പൻ മീശ പിരിച്ചുകൊണ്ട് അബൂബക്കർ ഉമ്മറത്തേക്കിറങ്ങി.......................
പുറത്തുണ്ടായിരുന്ന ആളുകൾ എല്ലാം അയ്യാ എന്ന് വിളിച്ചു വണങ്ങി..................
"ആചാര്യ.................."..............അബൂബക്കർ വിളിച്ചു.........................
പുറത്ത് നിന്നും ഒരു അറുപത് വയസ്സിനോടടുത്ത ഒരാൾ കയറി വന്ന് വണങ്ങി.....................
"എല്ലാം തയ്യാറല്ലേ................."...............അബൂബക്കർ ചോദിച്ചു..................
"തയ്യാറാണ് അയ്യാ..............."...............ആചാര്യ പറഞ്ഞു...................
"ഇന്ന് തന്നെ പണികൾ തുടങ്ങണം..................ശിവപുരിയിൽ ഇന്ന് തന്നെ സാധനങ്ങൾ എല്ലാം എത്തണം...................".................അബൂബക്കർ പറഞ്ഞു................
"ശരി അയ്യാ................".............ആചാര്യ പറഞ്ഞു..................
"ആവശ്യമെങ്കിൽ നമ്മുടെ ആളുകളെയും വിളിച്ചോ...............ഒന്നിനും ഒരു കുറവും ഉണ്ടാകരുത്............."..............അബൂബക്കർ പറഞ്ഞു.................
"ശരി അയ്യാ.............."..............ആചാര്യ സമ്മതം മൂളി.....................
അബൂബക്കർ പുറത്തേക്കിറങ്ങി....................
യോദ്ധാക്കൾ അവിടെ പരിശീലിക്കുന്നുണ്ടായിരുന്നു.....................
കളരി പയറ്റും സിലമ്പും എല്ലാം....................
അബൂബക്കർ അവരുടെ പരിശീലനം നോക്കി കുറച്ചു നേരം നിന്നു....................
"ഷഹീൻ അബ്ബാസി..................."............അബൂബക്കർ വിളിച്ചു..................
ഒരു നാല്പത് വയസ്സിനോടടുത്ത ഒരുത്തൻ നിമിഷങ്ങൾക്കകം അബൂബക്കറിന് അടുത്തെത്തി..................
"അയ്യ..............."............ഷഹീൻ വിളിച്ചു..................
"ഇനി അധികം സമയമില്ല....................എല്ലാം വേഗമായിക്കോട്ടെ....................."..................അബൂബക്കർ പറഞ്ഞു..................
"ശരി അയ്യാ.................."...............ഷഹീൻ പറഞ്ഞു......................
പെട്ടെന്ന് ഒരു കാർ കൊട്ടാരത്തിന് മുന്നിൽ വന്നുനിന്നു.....................
അബൂബക്കർ അങ്ങോട്ടേക്ക് നോക്കി....................
കാറിൽ നിന്ന് ഒരു അമ്പത്തിനോടടുത്ത ആളും രണ്ടു ഇരുപത്തഞ്ച് ഇരുപത്താറ് വയസ്സ് തോന്നിക്കുന്ന രണ്ടുപേരും ഇറങ്ങി.....................
അമ്പത്തിനോടടുത്ത് വയസ്സുള്ള ആളെ അബൂബക്കറിന് പരിചയം ഉണ്ടായിരുന്നു...................
അബൂബക്കർ അങ്ങോട്ടേക്ക്
💬 Comments
View all comments