Chapter Title : വില്ലൻ 12 [വില്ലൻ]
രീതിയിൽ അബൂബക്കർ ചോദിച്ചു...................
"ഉത്സവത്തിന് പെർമിഷൻ കിട്ടി................".................കലക്ടർ വിക്കിക്കൊണ്ട് പറഞ്ഞു................
"ഉവ്വോ..............."...............അതിശയത്തോടെ അബൂബക്കർ ചോദിച്ചു....................
"അതെ................സേതു സാർ കാരണം ആണ് എല്ലാം ശരിയായത്.................."................അടുത്ത് നിന്ന നേതാവിനെ നോക്കിക്കൊണ്ട് കളക്ടർ പറഞ്ഞു...................
"ഉവ്വോ...............വളരെ വളരെ വളരെ ഉപകാരം................."............അബൂബക്കർ പറഞ്ഞു...................
അതുകേട്ട് സേതു നേതാവ് ഒന്ന് ഇളകി ചിരിച്ചു.......................
"പക്ഷെ എനിക്ക് നിങ്ങളുടെ ആരുടേയും പെർമിഷൻ വേണ്ടാ എന്ന് ഞാൻ പറഞ്ഞതല്ലേ................."................അബൂബക്കർ തന്റെ പഴയ ശൈലിയിലേക്ക് വന്നു.......................
"ഞങ്ങളുടെ ഒക്കെ സപ്പോർട്ടില്ലാതെ ഉത്സവം സുഗമമായി നടത്താൻ പറ്റും എന്ന് കരുതുന്നുണ്ടോ................."................സേതു അബൂബക്കറോട് ചോദിച്ചു.....................
അതുകേട്ട് അബൂബക്കർ ഒന്ന് ചിരിച്ചു.................ഒരൊന്നൊന്നര കൊലച്ചിരി..................
പിന്നെ ആ കൊമ്പൻ മീശ ഒന്നുകൂടെ പിരിച്ചു................
"നിന്റേം നിന്റെ തന്തയുടെ ഒക്കെ സപ്പോർട്ട് ഉണ്ടായിട്ടാണല്ലോ ഞാൻ ഉത്സവം ഇത്രയും കാലം നടത്തിയത്..................."..................അബൂബക്കർ ചോദിച്ചു..................
"അബൂബക്കർ.................".............സേതു ദേഷ്യത്താൽ വിളിച്ചു..............
പെട്ടെന്ന് സേതുവിനോടൊപ്പം നിന്ന ഒരുവൻ അബൂബക്കറിന് മുന്നിലേക്ക് ദേഷ്യത്തോടെ വന്നു...................
"എന്റെ അപ്പനെ കുറിച്ച് എന്തു പറഞ്ഞെടാ..............".................അവൻ ആക്രോശിച്ചുകൊണ്ട് മുന്നിലോട്ട് വന്നു....................
അവൻ അബൂബക്കറിന്റെ അടുത്തെത്തുന്നതിന് മുന്നേ അമൂദ് അബൂബക്കറിന് മുന്നിൽ കയറി നിന്നു അവനെതിരെ നിന്നു..................
അമൂദിന്റെ ഉയരത്തിന് അടുത്തെങ്ങും ഇല്ലായിരുന്നു അവൻ.................അവൻ അമൂദിന്റെ മുഖത്തേക്ക് മുഖമുയർത്തി നോക്കി.....................
അമൂദ് ഒന്നും പറയുകയോ അനങ്ങുകയോ ചെയ്തില്ല.................പക്ഷെ അമൂദിന്റെ ആ നിർത്തം ആക്രോശിച്ചു വന്നവനെ നിശ്ശബ്ദനാക്കി...................
അബൂബക്കർ ഇത് കണ്ട് ഊറിച്ചിരിച്ചു......................
അവൻ അമൂദിന് മുന്നിൽ ശാന്തനായി.................
അബൂബക്കർ അമൂദിനെ പിന്നിലേക്ക് വലിച്ചു.................
അബൂബക്കർ അവന്റെ മുന്നിൽ കയറി നിന്നു...............
"മോനാണോ................"...............അബൂബക്കർ സേതുവിനോട് ചോദിച്ചു....................
സേതു തലയാട്ടി...............അതിനേക്കാൾ ഉപരി മകന്റെ പ്രവൃത്തിയിൽ സേതു ഭയന്നിരുന്നു..................
അബൂബക്കർ സേതുവിന്റെ മകന് നേരെ തിരിഞ്ഞു..........................
"ആവേശം നല്ലതാണ്.................പക്ഷെ അത് എതിരെ നിൽക്കുന്നവൻ ആരാണെന്ന് അറിഞ്ഞിട്ട് വേണം പ്രകടിപ്പിക്കാൻ..................നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല ല്ലേ.....................പറഞ്ഞു തരാം................."................അബൂബക്കർ അവന്റെ അടുത്തേക്ക് നിന്നുകൊണ്ട് പറഞ്ഞു......................
"നിന്റെ മുത്തശ്ശൻ............അതായത് നിന്റെ തന്തയുടെ തന്ത.............അണ്ണാച്ചാമി.................ഈ അടുത്ത് മരിക്കുന്നതിന് മുമ്പ് നീ എന്നെങ്കിലും എണീറ്റ് നടക്കുന്നത് കണ്ടിട്ടുണ്ടോ................"..................അബൂബക്കർ അവന്റെ തോളിൽ കയ്യിട്ടു പിടിച്ചു കൊണ്ട് ചോദിച്ചു.........................
അവൻ ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി....................
"നിനക്ക് എത്ര വയസ്സായി...................".................അബൂബക്കർ അവനോട് ചോദിച്ചു.................
"ഇരുപത്തിനാല്..............."...............അവൻ
💬 Comments
View all comments