Chapter Title : വില്ലൻ 13 [വില്ലൻ]
കാക്കണേ.....................
അവൾക്ക് ഒന്നും വരുത്തല്ലേ.........................
അവൾക്ക് പകരം നീ എന്നെ എടുത്തോ....................
ഞാൻ പടച്ചോനോട് കേണു.............................
ഞാൻ അവളുടെ അടുത്തേക്ക് എത്താനായി.......................
അവളുടെ പിന്നിൽ നിൽക്കുന്ന കാലഭൈരവനെ ഞാൻ കണ്ടു............................
അവന്റെ കയ്യിൽ വലിയ വാൾ....................
അതിൽ ചുടുചോര........................
എന്റെ സായരയുടെ രക്തം..........................
ഒന്നും ചെയ്യല്ലേ ഭൈരവാ..................ഒന്നും ചെയ്യല്ലേ....................ഞാൻ മനസ്സിൽ പറഞ്ഞു........................
അവൻ എന്നെ നോക്കി ചിരിച്ചു......................
ഒരു കൊലച്ചിരി........................
അടുത്ത നിമിഷം അവൻ വാൾ എന്റെ സായരയുടെ നേരെ വീശി.....................
മുടന്തി നടന്നു വന്ന സായരാ പെട്ടെന്ന് നിന്നു.................... അവൾ അവളുടെ വിരലിൽ നിന്ന് ഉയർന്നു........................
എനിക്ക് എന്താ പറ്റിയത് എന്ന് മനസ്സിലായില്ല....................
ഒരു..................ഒരു മരവിപ്പ്..........................
ഒരു.................ഒരു തണുപ്പ്.......................
എന്നിൽ ജീവനില്ല എന്ന് പോലും എനിക്ക് തോന്നി......................
ഉണ്ടാകില്ല.....................
എന്റെ ജീവനെ അല്ലെ കാലഭൈരവൻ വാൾ കൊണ്ട് ഇപ്പോൾ വെട്ടിയത്..........................
ഞാൻ അലറിക്കരഞ്ഞു..............................
സായരാ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ആ നിൽപ്പ് ഒരു നിമിഷം നിന്നു......................
അവളുടെ കണ്ണുകൾ എന്നോട് എന്തോ പറഞ്ഞു.......................
പക്ഷെ എനിക്ക് ആദ്യമായി അവൾ എന്നോട് പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല...................
അവളുടെ കണ്ണുകൾ എന്നോട് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.......................
അങ്ങനെയൊരു ഭാവം ഞാൻ അവളിൽ ഇതുവരെ കണ്ടിട്ടില്ല...........................
അവൾ എനിക്ക് ആ ഭാവം ഇതുവരെ കാണിച്ചു തന്നിട്ടില്ല........................
ഇനി അവൾ എന്നോട് യാത്ര പറയുവാണോ......................
അതിന് അവൾക്ക് സാധിക്കുമോ.......................
അവൾ ആ നിൽപ്പിൽ നിന്ന് നിലത്തേക്ക് വീഴാനൊരുങ്ങി..........................
"സായരാ......................."...................ഞാൻ അലറി വിളിച്ചു........................
അവളുടെ അടുക്കലേക്ക് ഞാൻ പാഞ്ഞടുത്തു.......................
അവളുടെ ശരീരം മണ്ണിൽ വീഴാൻ ഞാൻ സമ്മതിച്ചില്ല......................
അതിന് മുൻപേ അവളെ ഞാൻ പിടിച്ചു..............................
അവളെ എന്റെ മടിയിലേക്ക് ഞാൻ കിടത്തി......................
അവൾ എന്നെ നോക്കി....................ഞാൻ കരഞ്ഞു..................
"ഇ............ ഇക്.............ഇക്കാ................".................അവൾ എന്നെ വേദനയോടെ വിളിച്ചു......................
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.......................
അവളുടെ കണ്ണിൽ മരണം ഞാൻ കണ്ടു.......................
"എന്നോട് നിന്നെ വിട്ടുപോകരുത് എന്ന് പറഞ്ഞിട്ട് ഇപ്പൊ നീ എന്നെ വിട്ടു പോകുവാണോ.....................".....................ഞാൻ കരഞ്ഞുകൊണ്ട് അവളോട് ചോദിച്ചു..............................
അവൾ കരഞ്ഞു...............അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഊർന്നിറങ്ങി..........................
"കരയല്ലേ..............സായാ....................എനിക്ക് പരാതിയൊന്നുമില്ല........................എനിക്ക് ഒരു പരിഭവും ഇല്ലാ..................നീ
💬 Comments
View all comments