Chapter Title : വില്ലൻ 13 [വില്ലൻ]
സ്ഥലത്തേക്ക് നടത്തിച്ചു...................
ഒരു മൃതദേഹത്തിന് മുന്നിൽ ഞങ്ങളുടെ നടത്തം നിന്നു....................
ഞാൻ ആ മൃതദേഹത്തെ നോക്കി......................
പച്ച..................എന്റെ അരുമസന്തതി......................
എന്റെ തലയിൽ ഒരു മിന്നൽപ്പിണർ പാഞ്ഞ പോലെ തോന്നി എനിക്ക്......................
ഞാൻ അവന്റെ അടുക്കൽ മുട്ടുകുത്തി ഇരുന്ന് അവനെ വാരിയെടുത്ത് കരഞ്ഞു.......................
"ഇതുകൊണ്ടാണോ നീ എന്റെ കൂടെ വരാം എന്ന് പറഞ്ഞത്.......................പച്ചേ.....................ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ എന്റെ കൂടെ കൂട്ടില്ലായിരുന്നോ പച്ചേ....................
പച്ചേ.................."...................ഞാൻ കരഞ്ഞുകൊണ്ട് ഉറക്കെ ആർത്തു......................
ഞാൻ കുറച്ചുനേരം അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു......................
ഭാർഗവൻ എന്നെ പിടിച്ചെഴുന്നേല്പിച്ചു......................
കരയരുത് എന്ന് പറഞ്ഞു......................
ആദം എന്റെയടുക്കൽ വന്ന് കെട്ടിപ്പിടിച്ചു..................
സങ്കടം ഞാൻ കടിച്ചമർത്തി.................സങ്കടം പോയപ്പോൾ എന്റെ ഉള്ളിലേക്ക് പ്രതികാരവും ദേഷ്യവും വന്നു..........................
"ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി ഭാർഗ്ഗവാ................"..............ഞാൻ ഭാർഗവനോട് ചോദിച്ചു........................
ഭാർഗവൻ തലയാട്ടിക്കൊണ്ട് പിന്നോട്ട് പോയി ഒരാളെ എന്റെ മുൻപിലേക്ക് കൊണ്ടുവന്നു.........................
സുഗവൻ.................
കൈ രണ്ടും കെട്ടിയ നിലയിലായിരുന്നു അവൻ......................
അവനെ മാത്രം ജീവനോട് ബാക്കി വെക്കാൻ ഞാൻ ഭാർഗവനോട് ആവശ്യപ്പെട്ടിരുന്നു.................
മിഥിലാപുരിയിലെ ജനങ്ങളോട് ചോളാ മഹാരാജാവിന് വേണ്ടി സംസാരിച്ചത് ഇവനാണ്.....................
അങ്ങനെയെങ്കിൽ മിഥിലാപുരിയിലെ ജനങ്ങളുടെ മറുപടിയും ഇവൻ തന്നെ രാജരാജചോളനോട് പറയണം.......................
"എന്നെ ഒന്നും ചെയ്യരുത്...................."......................സുഗവൻ എന്നോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു........................
"ഇത് തന്നെയല്ലേ നിന്നോട് ഞങ്ങൾ എല്ലാവരും പറഞ്ഞത്..................നീ കേട്ടോ...................."....................ഞാൻ അവനോട് തിരികെ ചോദിച്ചു...........................
അവൻ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല......................
"വേലപ്പാ.................ഇവന്റെ കൈകൾ രണ്ടും
അറുത്തേക്ക്......................"...................ഞാൻ വേലപ്പനോട് പറഞ്ഞു...................
സുഗവൻ പേടിച്ചു വിറച്ചു......................
അവൻ കരഞ്ഞുകൊണ്ട് നിലവിളിച്ചു...................
വേലപ്പൻ വാളുമായി അവന് അടുക്കലേക്ക് വന്നു....................
അവൻ കുതറാൻ ശ്രമിച്ചു......................
"ആരെങ്കിലും വേലപ്പനെ സഹായിക്ക്................... വേലപ്പന് ഒരു പണി കൊടുത്തപ്പോൾ അത് വേലപ്പനെ അവൻ ശരിക്ക് ചെയ്യാൻ സമ്മതിക്കാതെ ഇരിക്കുന്നത് കണ്ടില്ലേ......................."...................ഞാൻ ആളുകളോട് പറഞ്ഞു.....................
ആളുകൾ മുന്നോട്ട് വന്ന് സുഗവനെ പിടിച്ചു നിർത്തി......................
വേലപ്പൻ സുഗവന് മുന്നിലെത്തി......................
ഭാർഗവൻ ആദത്തിന്റെ കണ്ണ് പൊത്തി...................ഇത് ഞാൻ കണ്ടു.........................
"അവൻ കാണട്ടെ ഭാർഗ്ഗവാ..................".........................ഞാൻ ഭാർഗവനോട് പറഞ്ഞു.......................
ഭാർഗവൻ കൈകൾ മാറ്റി.....................
"അവന്റെ ഉമ്മാനെയും സഹോദരങ്ങളെയും സഹോദരികളെയും കൊല്ലാൻ ശ്രമിച്ച കൈകളാണത്.........................ഇനി അങ്ങനെ ശ്രമിക്കുന്നവന് നമ്മൾ കൊടുക്കുന്ന ശിക്ഷ എന്താണെന്ന് അവൻ
💬 Comments
View all comments