Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]
‘അമ്മായിയപ്പൻ എന്ന കളിവീരന് തന്ന സ്വീകരണത്തിന് നന്ദി. സംഗതി ക്ലീഷേയായിട്ട് തോന്നുമെങ്കിലും അത് നൂറ് ശതമാനവും നടന്ന കഥയാണെന്ന് പറയട്ടെ… അതുപോലെ തന്നെയാണ് ഇതും. എനിക്ക് 33 വയസ്സുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. ഭർത്താവ് മൂന്ന് മാസത്തെ ലീവിന് ശേഷം തിരികെ കൊച്ചിൻ ഷിപ്പ് യാർഡിലേക്ക് മടങ്ങിപ്പോയി. വിരസമായ വരും ദിവസങ്ങൾ എങ്ങനെ ചിലവിടും എന്നറിയാതെ ഞാന്‍ ആ ഞായറാഴ്ച വൈകുന്നേരവും പതിവ് പോലെ തിരുവനന്തപുരത്തേക്ക് ബസ്സ് കേറി.
അവിടെയൊരു ആർട്ട്സ് കോളേജിലാണ് ഞാൻ പഠിപ്പിക്കുന്നതെന്ന് പറഞ്ഞല്ലോ. തിങ്കളാഴ്ചത്തെ ക്ലാസിന് ഞാന്‍ ഞായറാഴ്‌ച രാത്രിയോടെ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ എത്തും. മുമ്പൊക്കെ ഞാൻ ബസ്സിനല്ല, റീനാ മിസ്സിനൊപ്പം കാറിലാണ് വരാറ്. മിസ്സിന്റെ വീട് ഒറ്റപ്പാലമാണ്, വരുന്ന വഴിയിൽ തിരുവല്ലയില്‍ നിന്ന് എന്നെ പിക്ക് ചെയ്യും. എന്നാല്‍ അവരിപ്പോള്‍ എന്തുകൊണ്ടോ കോളേജില്‍ നിന്ന് ലോങ്ങ് ലീവ് എടുത്തിരിക്കുന്നു. ആ സമയത്താണ് ഈ കഥ നടക്കുന്നത്.
അവർക്ക് കാറുള്ളത് എനിക്കൊരു ആശ്വാസമായിരുന്നു. അല്ലെങ്കില്‍ ലേഡീസ് ഹോസ്റ്റലില്‍ എത്താൻ രാത്രിയാവും. ബസ്സിറങ്ങിയാൽ ഒരു ആറേഴ് കിലോമീറ്റര്‍ ഓട്ടോ പിടിച്ചാണ് ഹോസ്റ്റലിൽ എത്തേണ്ടത്. മിസ്സ് വന്നില്ലെങ്കിൽ കൂട്ടിനാരുമില്ല. ഒരു കോളേജുണ്ടെന്ന പേരേയുള്ളൂ. അങ്ങോട്ടൊന്നും അധികം വികസനം വന്ന പ്രദേശമല്ല. ഇടയ്ക്കിടെ മാത്രം ജനവാസമുള്ള… വിജനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വഴി. രാത്രിയിൽ അതുവഴി പോകുമ്പോള്‍ ഓട്ടോയിലാണേൽ പോലും പേടി തോന്നും.
ഓട്ടോ കിട്ടിയില്ലെങ്കില്‍ വലഞ്ഞതുതന്നെ. എട്ടുമണി കഴിഞ്ഞാല്‍ കോളേജിന്റെ അങ്ങോട്ട് പിന്നെ ബസ്സൊന്നും ഇല്ല. ഓട്ടോയിലെ യാത്രയിലാണ് ഞാൻ ഭർത്താവിനെ ഫോൺ വിളിക്കാറ്. അപ്പോള്‍ ഒറ്റപ്പെടൽ തോന്നില്ല. ഞങ്ങളിങ്ങനെ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോള്‍ എട്ടര ആവുമ്പോഴേക്കും ഓട്ടോ ഹോസ്റ്റലിൽ എത്തും. റീനാ മിസ്സ് ഇല്ലാത്തതിനാൽ ഇപ്പോള്‍ ഇതാണ് പതിവ്.
പക്ഷേ അന്ന് ബസ്സിറങ്ങിയപ്പോൾ ജംഗ്‌ഷനില്‍ ഓട്ടോയോ കടകളോ ഒന്നും കാണുന്നില്ല. സാധാരണ ഗതിയിൽ 8 മണിക്ക് കഴിഞ്ഞും ഇതൊക്കെ കാണേണ്ടതാണ്. ഇത് ആകെ വിജനം. ആകെയൊരു പന്തികേട് തോന്നി.
ഇന്ന് ഹർത്താലോ മറ്റോ ആണോ? ആരെങ്കിലും ഒന്ന് വിളിച്ചുനോക്കാമെന്ന് വിചാരിച്ച് ഞാൻ ഫോണെടുത്ത് വറീതേട്ടനെ വിളിച്ചു. ഞങ്ങളുടെ കോളേജിലെ സെക്യൂരിറ്റിയാണ് വറീതേട്ടൻ. ഈ ജംഗ്‌ഷനടുത്ത് തന്നെയാണ്
💬 Comments
View all comments