0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 856

ബാക്കിയുള്ള ബോണ്ട അവളുടെ വായിലേക്ക് തിരുകി.

അവളതും തിന്ന് ചന്തികളൊന്നിളക്കി ചന്തിയിടുക്ക് കൃത്യമായി പാതിമുഴുത്ത കുണ്ണയിലേക്കമർത്തിയിരുന്നു. അവളുടെ ഘനവും ചൂടുമെന്നിലേക്കു പകർന്നു. മെല്ലെയവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു. സിൽക്കുപോലെ തിളങ്ങുന്ന മുടിയിൽ നിന്നും നേർത്ത സുഗന്ധമുയർന്നു. എന്റെ കൈകൾ അവളെ വലയം ചെയ്തു.

അവളെന്റെ ബ്രേസ്ലെറ്റിൽ വിരലോടിച്ചു. നല്ല ഭംഗിയുണ്ടല്ലോടാ. നീ വാങ്ങത്തില്ലെന്നറിയാം. ആരു തന്നതാടാ?

മൈഥിലി. ഞാനവളോടു പറഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. പിന്നെയിത്തിരി ചെറുതായി കൂർത്തു.

അതാരാടാ പുതിയ കഥാപാത്രം?

യൂണിവേഴ്സിറ്റിയിൽ... കണക്കും കമ്പ്യൂട്ടറുമാണ് വിഷയങ്ങൾ.. ഞാൻ പറഞ്ഞു.

മലയാളിയാണോ?

അല്ലെടി. ബംഗാളി. മൈഥിലി സെൻഗുപ്ത.

ഉം... കൊള്ളാല്ലോടാ... പടം വല്ലതുമുണ്ടോ?

ഇല്ലടീ.

ശരി... അവളു പിന്നേം വാ തൊറന്നപ്പോൾ ഞാൻ ചിരിച്ചു. മതിയെടീ ക്രോസ്. നിന്റെ കാര്യം പറ. കാമുകവൃന്ദങ്ങളിലൊള്ള ആരേലുമാണോടീ ആ ഹതഭാഗ്യൻ?

പോടാ... അവളു കുണ്ടിരിട്ടൊന്നമർത്തിയരച്ചു.. ഞാൻ പുളഞ്ഞുപോയി. വികിരത്തിന്റെ മുഴുപ്പുകൂടി.

എന്താടാ? എവടേലും ചൊറിയണൊണ്ടോ? അവളൊന്നാക്കിച്ചിരിച്ചു.

എടീ... പണ്ടീർക്കിലിയല്ലാരുന്നോടീ. ഇപ്പഴെന്നാ മുടിഞ്ഞ കനമാടീ!

വണ്ണം കൂടിയോടാ? അയ്യോ!

അവളുടെ വിഷമം കണ്ടു ഞാൻ ചിരിച്ചു. ഇല്ലെടീ..ഇത്തിരി ചതയൊക്കെ വേണ്ടേ? നിന്റെ കെട്ടിയവന്റെ മേലു നോവും അല്ലേല് ...

പോടാ... എനിക്കറിയാം...ചുമ്മാ ചീർത്തുവരുവാ... അവൾ ദുഖങ്ങളുടെ കെട്ടഴിച്ചു.

ഞാനവളെ കെട്ടിവരിഞ്ഞു നെഞ്ചിലേക്കമർത്തി. പോടീ കാന്താരീ. യൂ ലുക്ക് ഗ്രേറ്റ്.

മൈഥിലിയെക്കാളും? കുരിപ്പവളുടെ വലിയ കണ്ണുകൾ എന്റെ നേർക്കു തിരിച്ചു.

ഉത്തരം സത്യസന്ധമായി പറയാൻ കഴിഞ്ഞു. തീർച്ചയായും. അവളെന്റെ ആത്മാവിലേക്ക് ചുഴിഞ്ഞു നോക്കി. പിന്നെ മുഖം എന്റെ തൊണ്ടയിലേക്കമർത്തി.

എത്രനേരം ഞങ്ങളവിടെയിരുന്നു എന്നറിയില്ല. ഉമ്മറവാതിൽ തുറക്കുന്ന ഒച്ചകേട്ടപ്പോൾ അവൾ മെല്ലെയെണീറ്റു പോയി പാത്രങ്ങൾ ഒതുക്കി വെച്ചിട്ട് ചായയ്ക്കു വെള്ളം വെച്ചു.

വൈകുന്നേരം അമ്മാവൻ പിടികൂടി. പാവത്തിന് ഒറ്റയ്ക്കോടാൻ വയ്യ. അമ്മായിയാണെങ്കിൽ തലയെപ്പഴും മേഘങ്ങളിലാണ്. ഭൂമിയിലെ കാര്യങ്ങളുമായി വലിയ ബന്ധമില്ല. ബന്ധുക്കളൊന്നും തൊട്ടടുത്തില്ല. ഞാൻ തിരിച്ചു പോവുന്നതിനകം പണികളു മുക്കാലും തീർക്കാമെന്നു തീരുമാനിച്ചു. പുള്ളിയുടെ കൂടെ അടുത്തുള്ള രണ്ടു പരിചയക്കാരും പ്രമാണിമാരുമായ രാഷ്ട്രീയക്കാരുടെ വീടുകളിൽ പോയി. അവരുടെ കത്തി വാചകം കേട്ട് ഞാൻ മൃതപ്രായനായി. തിരിച്ചു വന്ന് അത്താഴം കഴിച്ചതും നേരെ പോയിക്കിടന്നു.

അടുത്തദിവസം പാതി

💬 Comments

View all comments