0%

Chapter Title : വിത്തുകാള 5 [Rathi Devan]

Author : Kambikathakal Read All Parts 433

വിത്തുകാള 5

Vithukala Part 5 | Author : Rathi Devan

[ Previous Part ] [ www.kambistories.com ]


അമ്മായിക്കൊപ്പം ഒരു മഴക്കാലത്ത്

ഗീതയുടെ കല്യാണം കഴിഞ്ഞ് അഞ്ചാംനാൾ വിനയന്റെ വീട്ടിലേക്ക് നവ വധൂവരന്മാർക്കുള്ള വിരുന്ന് ആയിരുന്നു.ഗീത സാരി ഒക്കെ ഉടുത്ത് ഒരു മുതിർന്ന പെണ്ണായിട്ടുണ്ട്.ഒരാഴ്ച കൊണ്ട് വന്ന മാറ്റം. രണ്ടു പേർക്കും കൂടി സ്വകാര്യമായി ഇത്തിരി സമയം വീണു കിട്ടിയപ്പപ്പോൾ അവനവളെ തന്നോട് ചേർത്ത് പിടിച്ചു..

" നിനക്ക് പിന്നെ തീണ്ടാരി ആയിരുന്നോ? അവൻ ചോദിച്ചു.

"ഇല്ല" അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു .

അവൻ അവളുടെ അടിവയറിൽ തലോടി.

"നമ്മുടെ കുഞ്ഞ് ഇതാ ഇവിടെ വളരുന്നു."

അവൻ അവളുടെ ചുണ്ടിൽ ഉമ്മവെച്ചു. അപ്പോഴേക്കും അമ്മയുടെ ശബ്ദം കേട്ടു. അവർ പിടി വിട്ടു മാറി.

ചില സൈക്കോ കില്ലർമാരുടെ കഥ സിനിമകളിൽ കണ്ടിട്ടില്ലേ.ഒരു പ്രതേക കാരണം വെച്ച് ഒരാളെ കൊലപ്പെടുത്തുകയും പിന്നെ അതെ രീതിയിൽ മറ്റു പലരെയും കൊലപ്പെടുത്തുകയും ചെയ്യുന്ന കൊലയാളികളുടെ കഥ. അതുപോലെ ഒരു സൈക്കോ അവസ്ഥയിലേക്ക് അറിയാതെ മാറുകയായിരുന്നു വിനയൻ.രണ്ടു സ്ത്രീകൾ തന്നിൽ നിന്ന് ഗർഭം ധരിച്ചത് അവനെ വല്ലാതെ ത്രില്ല് അടിപ്പിച്ചിരുന്നു.ഒരുതരം ഉന്മാദാവസ്ഥയിൽ അത് അവനെ കൊണ്ടെത്തിച്ചു. അടുത്ത ഇരയെ കണ്ടെത്തണം. അതായി അവന്റെ ചിന്ത. അടോടൊപ്പം അത് തനിക്കും തന്റെ ഇരക്കും ഏറ്റവും സുരക്ഷിതവും സുഖപ്രദവും ആകണമെന്നും അവൻ ചിന്തിച്ചു.

ജീവിതത്തിൽ മറ്റെന്തു പോലെയും തന്നെയാണ് അവിഹിത ബന്ധത്തിന്റെ കാര്യവും. ചിലർ എത്ര കഷ്ടപെട്ടാലും ഒന്നും നടക്കില്ല. ചിലപ്പോൾ മാനഹാനിയും വരും. എന്നാൽ ചില ഭാഗ്യവാന്മാരെ അവസരങ്ങൾ തേടിയെത്തും അക്കൂട്ടത്തിൽ പെട്ടതായിരുന്നു വിനയനും.

കാലവർഷത്തോടെ ജൂൺ മാസം പിറന്നു.വിനയന്റെ റിസൾട്ട് വന്നിരുന്നു. ഉയർന്ന മാർക്കുണ്ട്.നടത്തിയ കളികളൊന്നും അവന്റെ പഠനത്തെ ബാധിച്ചിട്ടില്ല. ഇനി പിജി ക്ക് ചേരണം.അത് വരെയുള്ള ദിവസങ്ങൾ എങ്ങിനെ ചെലവഴിക്കും.

അപ്പോഴാണ് അവനെ തേടി ഒരു ക്ഷണം വരുന്നത്. ക്ഷണം എന്ന് പറയാൻ പറ്റില്ല. ഒരാവശ്യമായിരുന്നു.അവന്റെ അമ്മാവൻ പുരാവസ്തു വകുപ്പിൽ ജോലി ചെയ്യുകയാണ്.ജോലിയുടെ ഭാഗമായി ഡൽഹിയിൽ രണ്ടാഴ്ചത്തെ ഒരു കോഴ്സ് ഉണ്ട്.അതിനു പങ്കെടുക്കാൻ പോകുമ്പോൾ അമ്മായിക്കും മകൾക്കും കൂട്ടിരിക്കാൻ അവൻ പോകണം.അവരുടെയെല്ലാം മനസ്സിൽ അവനിപ്പോഴും നിഷ്കളങ്കനായ ഒരു കൊച്ചു കുട്ടിയാണ്.അവൻ അങ്ങിനെ പോയി നിൽക്കാൻ തയ്യാറാവുമോ എന്നായിരുന്നു എല്ലാവരുടെയും ശങ്ക. അത് തിരിച്ചറിഞ്ഞ അവൻ തെല്ലു വിമുഖത അഭിനയിച്ചെങ്കിലും അവരുടെ നിർബന്ധത്തിനു വഴങ്ങിയെന്ന മട്ടിൽ അവിടെ പോയി

💬 Comments

View all comments