നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 444

“അവിടെ എന്റെ അമ്മാവന്റെ വീടുണ്ട്…”

“പേര്? അമ്മാവന്റെ പേര്?”

“ശ്രീകണ്ഠപ്പൊതുവാൾ…”

“തായിനേരി വീട്ടിലെ ശ്രീകണ്ഠൻ മോന്റെ അമ്മാവനാണോ?”

“അതേ…”

ആദ്യ ദിവസം താൻ വെറുതെ പറഞ്ഞതാണ് അങ്ങനെ നളിനിയോട്. അതിപ്പോൾ സത്യമായി വന്നിരിക്കുന്നു!

“ഈശോയെ..എന്നിട്ടാണോ…! എന്നിട്ട് പറ പറ,”

“ആദ്യമായാ ഞാൻ അമ്മാവന്റെ കണ്ണാടിപ്പറമ്പിലെ വീട്ടിലേക്ക് പോകുന്നെ…അപ്പൊഴാണ്ടേ അതിനടുത്ത് പഴയ നായർ തറവാടിന്റെ കെട്ടിലും മട്ടിലും പണിത ഒരു പഴയ ഇരുനില മാളിക വീട് കാണുന്നത്…”

“സാക്ഷാൽ ജെന്നിഫർ മഹാറാണിയുടെ കൊട്ടാരം!”

കൈയുയർത്തി രാജമുദ്ര കാണിച്ച് കൊണ്ട് ജെന്നിഫർ പറഞ്ഞു.

“അതെ അതെ!”

ശരത്ത് ചിരിച്ചു.

അവന്റെ കയ്യുയർന്നു. അതിപ്പോൾ അവളുടെ വലത് മുലയുടെ സൈഡിൽ തൊട്ടു. അതറിഞ്ഞ് പെട്ടന്നവൻ കൈമുട്ട് മാറ്റിയപ്പോൾ അവൾ പെട്ടെന്ന് അവന്റെയടുത്തെക്ക് ചേർന്നിരുന്നു. ശരത്തിന്റെ കൈമുട്ട് പതിയെ അവളുടെ മുലയുടെ മുഴുപ്പിൽ വീണ്ടും തൊട്ടു.

“മഹാറാണിയുടെ കൊട്ടാരമാണ് എന്ന് അപ്പോൾ അറിയില്ലല്ലോ..അറിഞ്ഞിരുന്നെകിൽ എന്തെങ്കിലും കാഴ്‌ച്ചവെക്കാൻ കൊണ്ടുപോയേനെ,”

“അറിഞ്ഞിരുന്നെകിൽ എന്ത് തരുമായിരുന്നു, കാഴ്ച്ചയായിട്ട്?”

“എന്താവും മഹാറാണി ആഗ്രഹിക്കുക?”

അവൻ തിരിച്ചു ചോദിച്ചു.

“ഞാൻ ആഗ്രഹിക്കുന്ന ഒരു സൂത്രമുണ്ട്…”

അവന്റെ കൈമുട്ടിന്റെ മർദ്ദനത്തിൽ സുഖം പൂണ്ട് തരിക്കുന്ന മുലയെ വീണ്ടും അവനിലേക്കമർത്തികൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു.

“അത് ഞാൻ ചോദിക്കും, പിന്നെ. അപ്പോൾ തരാതിരിക്കരുത്!”

“തരും..”

കൈമുട്ടിന്റെ മർദ്ദം കൂട്ടി അവൻ പറഞ്ഞു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.