നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 404

“പിന്നെ അവിടുന്ന് പോന്നുകഴിഞ്ഞും ആ ഫോട്ടോയിലെ മഹാറാണീം അറിയാത്ത പൂവിന്റെ മണവും എന്നെ ഹോണ്ട് ചെയ്‌തു …രാവിലെ മുതൽ കിടക്കന്ന വരെ അതോർത്തിരിക്കലായി പണി…ഒരു ദിവസം മാല്യങ്കരയ്ക്ക് പോകുമ്പോൾ ബസ്സ്‌ പാണ്ടിക്കടവിൽ എത്തീപ്പം അതാ നിൽക്കുന്നു ഒരു സ്റ്റാളിൽ എന്തോ സാധനം വാങ്ങിക്കൊണ്ട് മഹാറാണി..മേലൊക്കെ വല്ലാണ്ടങ്ങ് കുളുന്ന് കേറി …ശരിക്കും കറന്റ്റ് അടിച്ചപോലെ…മെന്റൽ പേഷ്യൻസിനെ കറന്റ് അടിപ്പിക്കുമ്പോൾ ഉണ്ടാവുന്ന ഫീലല്ല ..ഒരു സുഖമുള്ള തരിപ്പുള്ള ഷോക്ക്…പിന്നെ എന്നും പാണ്ടിക്കടവ് ബസ്സിറങ്ങും …വീടിനടുത്ത് വരും …നോക്കും …”

“എന്നും?”

മിഴിഞ്ഞ കണ്ണുകളോടെ ജെന്നിഫർ ചോദിച്ചു.

അവൻ തല കുലുക്കി.

“പതിവ് പോലെ കഴിഞ്ഞ തിങ്കളാഴ്‌ച്ചയും മഹാറാണിയെ കാണാൻ പാണ്ടിക്കടവ് വന്നപ്പോൾ അതാ മഹാറാണിയെ മഹാരാജാവ് ബൈക്കിൽ കയറ്റി കൊണ്ടുവരുന്നു. ഗന്ധർവ്വൻ എന്ന ഒരു ബസ്സ് വരുന്നു…മഹാറാണി അതിൽ കയറുന്നു..കൂട്ടത്തിൽ ഞാനും കയറുന്നു ..മഹാറാണിയുടെ തൊട്ടുപിമ്പിൽ നിൽക്കുന്നു…ആ പൂവിന്റെ മണം അങ്ങനെ അപ്പൂപ്പൻ താടിപോലെ എനിക്ക് ചുറ്റും പറക്കുന്ന ഒരു ഫീലുണ്ടാവുന്നു…അന്നുവരെ മുറുകെപ്പിടിച്ച സകല സദാചാരത്തോടും പോ പുല്ലേ എന്ന് പറഞ്ഞ് കൊതിയടക്കാതെ….”

അവൻ പറഞ്ഞിട്ട് ജെന്നിഫറെ നോക്കി. ഇപ്പോൾ അവന്റെ കൈമുട്ട് അവളുടെ മുലയുടെ സൈഡിൽ അങ്ങോട്ടും ഇങ്ങോട്ടും തെന്നിക്കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
“കൈമാറ്റണോ?”

അവളുടെ കതിനടുത്തേക്ക് ചുണ്ടുകൾ കൊണ്ടുവന്ന് അവൻ ചോദിച്ചു.

“അടികൊള്ളും,”

അവനിലേക്ക് അൽപ്പം കൂടി അമർന്നിരുന്ന് അവൻ പറഞ്ഞു.

“എന്നിട്ട് അന്ന്…? അന്ന് ഞാൻ മൊലേൽ തൊട്ടപ്പോ … “

അവൻ തിരക്കി.

“ചുമ്മാ തോണ്ടി സുഖിക്കുന്നവന്മാരെ ആരും ഒരു പെണ്ണും ഇഷ്ടപ്പെടില്ല മോനൂ,”

അവൾ പറഞ്ഞു.

“ഇഷ്ടം, പ്രേമം ഒക്കെവേണം … അവൾക്ക് മറ്റൊരാൾക്ക് ശരീരം കൊടുക്കണമെന്ന് ആഗ്രഹിക്കാൻ…കൂടത്തായിയിലെ ജോളിയെയും കണ്ണൂരിലെ ശരണ്യയെയും പോലെ ഒക്കെയാണോ എല്ലാ പെണ്ണുങ്ങളും? ഞാൻ ലൈഫിൽ ഒരാളെയേ കൊതിച്ചിട്ടുള്ളൂ…ആഗ്രഹിച്ചിട്ടുള്ളൂ, കാമിക്കാൻ കൊതിച്ചിട്ടുള്ളൂ…ബെന്നിയെ..മോൻ ആരുടെയോ സാന്നിധ്യം മണത്തു എന്ന് പറഞ്ഞില്ലേ ആലിൻ ചുവട്ടിൽ നിൽക്കുമ്പോൾ …?

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.