അലവി ഹാജി: “നോക്ക് അലീ, ഈ കാണുന്ന തേക്ക് തടികളാണ് നമ്മുടെ സമ്പാദ്യം. ഓരോ മരവും മുറിക്കുമ്പോൾ അതിൻ്റെ മൂല്യം നീ തിരിച്ചറിയണം. കച്ചവടത്തിൽ സത്യസന്ധത വേണം, പക്ഷെ ബുദ്ധിയും വേണം.”അവൻ പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു.അവൻ്റെ മനസ്സ് മുഴുവൻ ഇന്നലെ നടന്നതും അതിൻ്റെ കുറ്റബോധവും ആയിരുന്നു.
മില്ലിലെത്തിയപ്പോൾ രാഘവൻ അവിടെ ഉണ്ടായിരുന്നു. അലവി ഹാജി : രാഘവ. നീ വേണം ഇനി ഇവനെ ഇവിടുത്ത കാര്യങ്ങളൊക്കെ പഠിപ്പിക്കാൻ.. അത് ഞാൻ ശരിയാക്കാം എച്ച്ജിയാരെ .. മില്ലിലെ വലിയ അറക്കവാളുകൾ മരം അറുക്കുന്ന ശബ്ദത്തിനിടയിൽ അലിയുടെ മനസ്സ് കഴിഞ്ഞ രാത്രിയിലെ റസിയയുടെ രൂപത്തിലായിരുന്നു.
അതേസമയം വീട്ടിൽ, റസിയ ഒറ്റയ്ക്കായപ്പോൾ അവളുടെ ചിന്തകൾ വീണ്ടും അലിയിലേക്ക് നീണ്ടു. സ്വന്തം മകനോട് തോന്നിയ ആ വികാരം പാപമാണെന്ന് അവൾക്ക് അറിയാമായിരുന്നു, എങ്കിലും ആ സ്പർശനം നൽകിയ സുഖം മറക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല….https://ibb.co/21MhVnTw
ദിവസങ്ങൾ വളരെ വേഗത്തിലാണ് കടന്നുപോയത്. നിലമ്പൂരിലെ തേക്ക് മില്ലിലെ തിരക്കുകളിലേക്ക് അലി പൂർണ്ണമായും ഇറങ്ങിച്ചെന്നു. പഴയതുപോലെ ചുറ്റിനടന്നു സമയം കളയുന്ന അലിയെ ആയിരുന്നില്ല ഇപ്പോൾ അവിടെ കാണാൻ കഴിഞ്ഞത്. കച്ചവടത്തിന്റെ ഓരോ സൂക്ഷ്മശ്രുതികളും അവൻ വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുത്തു. അലവി ഹാജിക്ക് തന്റെ മകന്റെ ഈ മാറ്റത്തിൽ വലിയ സന്തോഷവും അഭിമാനവും തോന്നി.
എന്നാൽ, മില്ലിലെ തിരക്കുകൾ കൂടുംതോറും മാളികവീട്ടിലെ അന്തരീക്ഷത്തിൽ വലിയൊരു നിശബ്ദത പടരുകയായിരുന്നു. അലി ഇപ്പോൾ റസിയയോട് അധികം സംസാരിക്കാറില്ല. വീട്ടിലെത്തിയാൽ ഒന്നുകിൽ അവൻ സ്വന്തം മുറിയിൽ കണക്കുപുസ്തകങ്ങളുമായി ഇരിക്കും, അല്ലെങ്കിൽ ഉപ്പൂപ്പയോടൊപ്പം കച്ചവട കാര്യങ്ങൾ ചർച്ച ചെയ്യും. റസിയയുടെ മുന്നിലൂടെ നടന്നുപോകുമ്പോൾ പോലും അവൻ ഒന്നു നോക്കുകയോ, പഴയതുപോലെ ഒരു കുസൃതി ചോദ്യം ചോദിക്കുകയോ ചെയ്യാതായി.
