കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
ചീറുന്നത് അവൻ ശാന്തമായി കേട്ടിരുന്നു. അവളുടെ ദേഷ്യം മാറുന്നത് വരെ അവൻ മറുപടിയൊന്നും പറയാതെ അവളെ പറയാൻ അനുവദിച്ചു.
"എന്റെ കാര്യം പോട്ടെ, രഞ്ജു എന്തുമാത്രം കാത്തിരുന്നു. എത്രത്തോളം തന്നെ പ്രതീക്ഷിച്ചു. ഭക്ഷണം ഉണ്ടാക്കി, വീടും കിടപ്പുമുറിയും കൊട്ടാരം പോലെ ഒരുക്കിവച്ചിട്ട് രാത്രി മുഴുവൻ അവൾ കാത്തിരുന്നിട്ട് താൻ..ഛെ..!"
അവൾ ക്ഷോഭം അടക്കാൻ കഴിയാതെ പൊട്ടിത്തെറിച്ചു. അവസാനം വാഹിദ് അവന്റെ നിസ്സഹായവസ്ഥ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
"എടോ, എനിക്ക് അങ്ങോട്ട് വരാൻ പറ്റിയ സിറ്റുവേഷൻ ആയിരുന്നില്ല. ബൈക്ക് സൈഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ എന്റെ ഷോൽഡർ ചെറുതായി ഒന്ന് മരത്തിൽ ഇടിച്ചു. നല്ല പെയിനും ചെറുതായി നീർക്കെട്ടും. നമ്മുടെ ഓഫീസിലെ സംഗീതയെന്ന് പറയുന്ന കുട്ടി ആ വഴി വരുന്നുണ്ടായിരുന്നു. അവൾ ഒരു ക്ലിനിക്കിൽ കൊണ്ടുപോയി ഒന്ന് ചെക്കപ്പ് ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് വന്നു. അതിനിടയിൽ എങ്ങോട്ട് വരാൻ.?"
അവൻ തന്റെ നിസ്സഹായവസ്ഥ ഒരു നുണയിലൂടെ അവളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അവന് പരിക്കുപറ്റിയെന്ന് അറിഞ്ഞപ്പോൾ രമ്യയ്ക്ക് മനപ്രയാസവും അൽപ്പം വിഷമവും ഉത്കണ്ഠയും തോന്നി.
"എടാ, എന്നിട്ട് എന്താ അവസ്ഥ? നിനക്ക് വല്ലതും പറ്റിയോ? രാവിലെ ഭക്ഷണമൊന്നും കഴിച്ചില്ലേ.?" ഒറ്റയടിക്ക് അവൾ തുരുതുരാ ചോദ്യങ്ങൾ എറിഞ്ഞു.
"ഓഹ് കുഴപ്പമില്ല.ചെറിയൊരു നീർക്കെട്ടുണ്ട്. സംഗീത ഇവിടുണ്ട്, രാവിലെ ഭക്ഷണവും കൊണ്ട് വന്നിരുന്നു. വീട് കാണിച്ചു കൊടുത്തത് തലവേദനയായി, അവൾക്ക്."
അവൻ നന്നായി അഭിനയിച്ചു ഫലിപ്പിച്ചു. അവൾ അത് വിശ്വസിക്കുകയും ചെയ്തു.
"എടാ, രഞ്ജുവിന്റെ മൂഡ് ആകെ വഷളായി. അതാ ഞാൻ. സോറി.. ഞാനിപ്പോ അങ്ങോട്ട് വരണോ? ഹസ്ബന്റ് യുഎസ് പോയി. ഞാൻ അതിന്റെ കുറച്ച് തിരക്കിൽ ആയിപ്പോയി."
രമ്യ കുറ്റബോധത്തിന്റെ ഭാരം ചുമന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. കാര്യമറിയാതെ അവനോട് തട്ടിക്കേറിയതിൽ അവൾക്ക് നല്ല ദുഃഖം തോന്നി.
"അയ്യോ ദയവ് ചെയ്ത് വരല്ലേ. ഒന്നിനെ തന്നെ പറഞ്ഞുവിടാൻ പാടുപെടുകയാ. അപ്പോഴാ മാരണം പിടിച്ച നീയും. വച്ചിട്ട് പോയെ. ഞാനാ ജാഡക്കാരിയെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ."
അവൻ ഫോൺ കട്ട് ചെയ്തു സംഗീതയെ നോക്കി. അവളുടെ മുഖത്ത് അമ്പട കള്ളാ എന്നൊരു ഭാവം ഒളിഞ്ഞു നിൽക്കുന്നു. വാഹിദ് ചുമ്മാ എന്ന അർത്ഥത്തിൽ അവൾക്ക് കണ്ണുറുക്കിയിട്ട് ഫോൺ അവളുടെ കൈയിൽ കൊടുത്തു. സംഗീത എഴുന്നേറ്റ് പോയി മൊബൈൽ കട്ടിലിൽ വച്ചിട്ട് തിരികെ വന്ന് കസേരയിൽ ഇരുന്നു പുറത്തെ വിശാലതയിലേക്ക് നോക്കിയിരുന്നു.
"ആദ്യമായി ഞാനീ നഗരത്തിൽ വന്ന ദിവസം ഇതുപോലെ അനന്തമായ ആകാശത്തേക്ക് നോക്കി നിന്നിട്ടുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിൽ തീരുമാനമെടുക്കാൻ കഴിയാതെ കുഴഞ്ഞു നിന്നിട്ടുണ്ട്."
സംഗീത നോട്ടം പിൻവലിക്കാതെ സ്വയമെന്നോണം പറഞ്ഞു.
"അന്നത്തെ ആ ദിവസത്തിനു ശേഷം പിന്നീടെന്തുണ്ടായി? രാത്രി കളിച്ചു ബോധം കെടുത്തി എഴുന്നേറ്റ് പോയിട്ട് പിന്നീട് അയാളെ കണ്ടില്ലേ.? ബോധമില്ലാതെ കിടക്കുന്ന നിന്നെ അയാൾ വീണ്ടും കളിച്ചു വെള്ളം മുഴുവൻ വയറിൽ അടിച്ചു കളഞ്ഞിട്ടാണോ അയാൾ പോയത്.?"
വാഹിദ് അവൾ പറഞ്ഞു നിർത്തിയ ജീവിത ചിത്രങ്ങളിലേക്ക് ഓർമ്മകളെ പായിച്ചു. സംഗീതയുടെ ചുണ്ടിൽ ഒരു വരണ്ട പരിഹാസച്ചിരി തെളിഞ്ഞുവന്നു. വാഹിദിന്റെ മുഖത്തേക്ക് അരുമയോടെ നോക്കിയിട്ട്
💬 Comments
View all comments