കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
അവൾ കുറേനേരം അങ്ങിനെയിരുന്നു.
"എന്റെ ജീവിതത്തിലേക്ക് ചേട്ടൻ വന്നിട്ടുന്നെങ്കിൽ. ഞാൻ ഒരു ദേവിയെപ്പോലെ അഹങ്കരിച്ചു ജീവിച്ചേനെ.."
അത് പറഞ്ഞതും സംഗീതയുടെ തൊണ്ടയിൽ ഒരു തേങ്ങൽ കുടുങ്ങി ശബ്ദം ഇടറി. അവൾ അവന്റെ കൈത്തണ്ടയിൽ പിടിച്ചു ഞെരിച്ചു.
"അതിനിപ്പോ നീ ദേവതയല്ലെന്ന് ആരാ പറഞ്ഞത്.? ഒരു ദേവിയെ കളിക്കണമെന്ന് എനിക്ക് പണ്ടേ പൂതിയുണ്ടായിരുന്നത് കൊണ്ടല്ലേ നിന്നെയിങ്ങനെ കുത്തിക്കിളച്ചു കിണറുകുഴിച്ച് വച്ചിരിക്കുന്ന."
അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു. അധികം ശബ്ദമില്ലാതെ അവളും ചിരിച്ചു. പിന്നേ പ്രേമപൂർവ്വം ആയിരമായിരം നക്ഷത്രങ്ങൾ കണ്ണുചിമ്മിക്കളിക്കുന്നത്
പോലെ തിളങ്ങുന്ന മിഴികൾ വിടർത്തി അവനെ കാതരമായി നോക്കിയിരുന്നു.
"കിണറല്ല, കടലുപോലെ പിച്ചിച്ചീന്തിയാലും ഞാൻ സുഖം കൊണ്ട് കിടന്നു കൂവും. അത്രക്ക് കിടിലൻ ഗന്ധർവ്വനല്ലേ എനിക്ക് കൂട്ടിനുള്ളത്."
അവൾ വികാരത്തോടെ അവന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് മന്ത്രസ്വരം പോലെ പറഞ്ഞു.
"എങ്കിൽ നിന്റെ ഹരിരാജൻ എത്ര ആഴത്തിൽ കുഴിച്ചിട്ടുണ്ടെന്നു നോക്കട്ടെ. ആദ്യം അത് പറയൂ."
വാഹിദ് അവളെ വീണ്ടും പറയാൻ പ്രോത്സാഹിപ്പിച്ചു. സംഗീത തന്റെ പൂർവ്വകാല യാഥാർഥ്യങ്ങൾ അറിയാനുള്ള വാഹിദിന്റെ താത്പര്യം മനസ്സിലായ സന്തോഷത്തിന്റെ ചെറിയ പുഞ്ചിരിയോടെ കസേരയിലേക്ക് ചാരിയിരുന്നു അനന്തവിഹായസ്സിലേക്ക് കണ്ണുകൾ പായിച്ചു. വെളുത്ത മുകിൽപറവകൾ ഒഴുകി നീങ്ങുന്ന കാഴ്ചയിലൂടെ അവളുടെ ഓർമ്മകൾ തന്റെ വീടിനു മുന്നിലുള്ള പാടത്തിലൂടെ പരന്നു പോകുന്ന കൊക്കുകളുടെ സ്മരണകളിലേക്ക് പാറിപ്പോയി.
ചെറിയ ചാലുകളിൽ കളകള നാദം മുഴക്കി വെള്ളം തുള്ളിച്ചാടിയോഴുകുന്നതും നോക്കി പാടവരമ്പിൽ സംഗീത തലയും താഴ്ത്തി നിന്നു. ദേഷ്യവും സങ്കടവും കാരണം അവൾക്ക് മുഖം കൊടുക്കാതെ അവളുടെ അച്ഛൻ കൃഷിയിടത്തിലേക്ക് വാശിയോടെ മണ്ണ് കിളച്ചിട്ടുകൊണ്ടിരുന്നു. സംഗീതയുടെ മിഴികളിൽ അൽപ്പം കണ്ണുനീർ പൊടിഞ്ഞിട്ടുണ്ടെങ്കിലും നിറഞ്ഞു തൂവിയില്ല.
ഹരിയേട്ടന്റെ കാര്യം പറഞ്ഞാൽ അച്ഛൻ ഒരക്ഷരം എതിർത്തു പറയാതെ സമ്മതം മൂളുമെന്നായിരുന്നു അവൾ കരുതിയത്. പക്ഷേ തങ്ങളുടെ ഇഷ്ടം തുറന്ന് പറഞ്ഞതും അയാളുടെ മുഖം ഇരുണ്ടു. സമ്മതമോ എതിർപ്പോ പറയാതെ അയാൾ തൂമ്പയും തോളിലിട്ട് പാടത്തേക്ക് ഇറങ്ങി നടന്നു. അമ്മയും സംഗീതയും അന്തംവിട്ട് നോക്കിനിന്നതല്ലാതെ എന്തുകൊണ്ടായിരിക്കും അയാളിൽ നിന്ന് അങ്ങിനെയൊരു നീക്കമുണ്ടായത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അറിഞ്ഞിടത്തോളം നല്ല ബന്ധമാണ്, ഒന്ന് പോയി സംസാരിച്ചു നോക്കുന്നതിൽ തെറ്റില്ല. സംഗീതയാണെങ്കിൽ പഠിപ്പും പൂർത്തിയാക്കിക്കഴിഞ്ഞു. എല്ലാം കൊണ്ടും പറ്റിയ സമയവും അനുകൂലമായ സാഹചര്യവും. പിന്നെന്തായിരിക്കും ആ പ്രതിഷേധാത്തിന് കാരണം എന്ന് അവർക്ക് മനസ്സിലായില്ല. സംഗീതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ ദീനമായി അമ്മയെ നോക്കി. അവരും വിഷമിച്ചു നിൽക്കുകയായിരുന്നു. സംഗീത പതുക്കെ വീട്ടിൽ നിന്നിറങ്ങി പാടത്തേക്ക് നടന്ന് അച്ഛന്റെ അരികിലെത്തി.
"അച്ഛാ, ഹരിയേട്ടൻ ഇല്ലാതെ പറ്റില്ല. വേറെ ഒരാൾക്ക് എന്നെ വിട്ടുകൊടുക്കാൻ എന്നെക്കൊണ്ട് കഴിയില്ല. എന്നെയൊന്ന് മനസ്സിലാക്കൂ. ഹരിയേട്ടൻ ബാംഗ്ലൂരിൽ നിന്ന് വന്നിട്ടുണ്ട്. എന്നോടും അങ്ങോട്ട് ചെല്ലാൻ പറയുന്നുണ്ട്."
അവൾ പിടിവാശിക്കാണിക്കുന്ന കുട്ടിയെപ്പോലെ അച്ഛന്റെ മുന്നിൽ കാര്യകാരണങ്ങൾ ഓരോന്നായി എണ്ണിപറഞ്ഞു കലഹിച്ചു. ഹരിയേട്ടൻ ഇന്നലെ രാത്രിയും പുലരുവോളം കളിച്ചുകുഴച്ചിട്ടാണ് പോയത്. തന്റെ അകത്തോട്ടു തന്നെയാണ് മുഴുവനും ഒഴിച്ചത്. കരുതിക്കൂട്ടി ചെയ്തതാണെന്നും പറഞ്ഞു. അബദ്ധം സംഭവിച്ചുപോയാൽ കെട്ടിത്തൂങ്ങി ചാവുകയേ നിവൃത്തിയുള്ളൂ. ഹരിയേട്ടനെ ഉടനെ കല്യാണം കഴിച്ചേ തീരൂ.!
"എനിക്ക്
💬 Comments
View all comments