Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

(അദ്ധ്യായം 32)
വെയിലും തണലും മാറിമാറി വിരുന്നുവരുന്ന ഹൈവേയിലൂടെ ഇളം തണുപ്പ് കലർന്ന കാറ്റിലൂടെ ഊളിയിട്ടുകൊണ്ട് ബുള്ളറ്റ് അധികം വേഗതയില്ലാതെ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. നീണ്ടുപോകുന്ന പാതകളിലൂടെ ഓടിപ്പാഞ്ഞുപോകുന്ന ബൈക്ക് വളവുകളിൽ ചരിഞ്ഞു വളയുമ്പോൾ ജസീന പേടിയോടെ വാഹിദിനെ കടന്ന് പിടിക്കും, വളവു കഴിഞ്ഞു നേരെയാകുമ്പോൾ പിടിവിടും. അവർക്കിടയിൽ അജ്ഞാതമായൊരു അകലമൊ അപരിചിത്വമോ അല്ലെങ്കിൽ അനിഷ്ടമൊ വളർന്നതുപോലൊരു മൗനം നിലനിന്നിരുന്നു. രണ്ടുപേരും സംസാരിച്ചില്ല.
വാഹിദിന്റെ മുഖം ശാന്തമായിരുന്നെങ്കിലും വലിഞ്ഞുമുറുകിയിരുന്നു. പക്ഷേ ജസീനയുടെ മുഖം വാടി കണ്ണുകൾ നിറഞ്ഞുകലങ്ങിയിരുന്നു. അവൾ വന്നത് അവന്റെ കൂടെ ജൂലി കല്യാണപ്പന്തലിലേക്ക് കയറിവരുമ്പോൾ കണ്ട സന്തോഷം ആഗ്രഹിച്ചു കൊണ്ടാണ്. അവൾ എന്തുമാത്രം ഹാപ്പിയായിരുന്നു. ഇത്ര ചുറുചുറുക്കും ആഹ്ലാദവും അവളിൽ കാണാറില്ല, എപ്പോഴും അൽപ്പം പൊങ്ങച്ചവും എല്ലാവരോടും ഒരു ചെറിയ പുച്ഛഭാവവും മാത്രമേ അവൾക്ക് ഉണ്ടാവാറുള്ളൂ. പക്ഷെ കുറച്ചുദിവസങ്ങളായി അവൾ ഭയങ്കര ഹാപ്പിയാണ്, ഉന്മേഷവതിയാണ്. തുള്ളിച്ചാടി എല്ലാവരുടെയും ഇടയിൽ പൂമ്പാറ്റയെ പോലെ പാറി നടക്കുന്നതിനു കാരണം ഇങ്ങേരുമായുള്ള അടുപ്പമാണെന്ന് എല്ലാവരും അടക്കം പറഞ്ഞിരുന്നു.
പക്ഷേ താൻ അകപ്പെട്ടിരിക്കുന്നത് എന്തൊരു അബദ്ധത്തിലാണ്. മനസ്സിൽ മൂപ്പരെ കാണുമ്പോൾ ഇളക്കം തട്ടാറുണ്ട്. എല്ലാ പെണ്ണുങ്ങളെയും പോലെ തനിക്കും ക്രഷും അടുക്കാനുള്ള കൊതിയും തുള്ളിച്ചാടി കഴുത്തിൽ തൂങ്ങാനുള്ള കുറുമ്പും തോന്നാറുണ്ട്. എന്തിന്, വനജ ചേച്ചിപോലും പറഞ്ഞു "കളിക്കുമ്പോ അവനെപ്പോലെയുള്ളവന്റെ കൂടെ കളിക്കണം, പ്രായം ഓർത്തിട്ടാ അല്ലെങ്കിൽ എല്ലാ ദിവസവും ഒരു കളിയെങ്കിലും വച്ച് താൻ കളിപ്പിച്ചേനെ" എന്ന്. ആ അനാമികയുടെ വാക്കുകേട്ട് മൂഡായി അനാവശ്യമായി കുണ്ണയെടുത്തു വായിലിടാൻ തോന്നിയ സമയത്തെ അവൾ ശപിച്ചു. കരയുന്നത് അങ്ങേര് അറിഞ്ഞാൽ യാത്ര കൂടുതൽ ബോർ ആകും. അവൾ കണ്ണുകൾ നിറഞ്ഞെങ്കിലും കരച്ചിൽ അടക്കി നിർത്തി.
"എന്നെ വീട്ടിൽ വിട്ടാൽ മതി. കോഴിക്കോട് ടൗണിൽ ഇറക്കിക്കോളൂ. ഞാൻ ഓട്ടോ പിടിച്ചു പൊക്കോളാ."
കരച്ചിൽ പുറത്ത് വരാതെ വളരെ ശ്രദ്ധയോടെ അവൾ പറഞ്ഞൊപ്പിച്ചു. വാഹിദ് മൂളിയില്ല, പകരം ചെറിയൊരു കയറ്റം കയറി വളവിൽ എത്തിയപ്പോൾ ഇടതു ഭാഗത്തു കണ്ട തട്ടുകടയുടെ അടുത്തു വണ്ടി നിർത്തി. അവൻ ഒന്നും മിണ്ടാതെ അവൾ ഇറങ്ങുന്നതും കാത്ത് ബൈക്കിൽ ഇരുന്നു. അവളും അനങ്ങിയില്ല, അവൻ മിണ്ടട്ടെ എന്ന് കരുതി ഒന്നും അറിയാത്ത ഭാവത്തിൽ ബാഗിന്റെ പിടിയിൽ പിടിച്ചു റോഡിലേക്ക് നോക്കി ഇരുന്നു.
"ഇറങ്ങുന്നുണ്ടേൽ ഇറങ്ങ്, മനുഷ്യന് ചായ കുടിക്കണം."
അവൻ മുരളുന്ന സ്വരത്തിൽ പറഞ്ഞു. അവൾ ദേഷ്യത്തോടെ വണ്ടിയിൽ നിന്ന് വലിഞ്ഞിറങ്ങി മാറിനിന്നു. വാഹിദ് വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ അവന്റെ ആരുമല്ലാത്ത പെണ്ണിനെ പോലെ അവന്റെ ചായകുടിച്ചു കഴിയട്ടെ എന്ന ഭാവത്തിൽ മുഖവും വീർപ്പിച്ചു കുറച്ച് ദൂരെ പോയിനിന്നു. കടക്കാരൻ കിളവൻ എന്തോ പറഞ്ഞു ചിരിക്കുന്നതും ഒപ്പം അവനും ചിരിക്കുന്നതും അവൾ കാണാത്ത ഭാവം നടിച്ചു. കടയിൽ ഇരുന്നു
💬 Comments
View all comments