0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12079

പൊട്ടിത്തെറിക്കുകയും ചെയ്തു. പക്ഷേ അവസാനവാക്കുകൾ പറഞ്ഞു തീർന്നതും അവൾ കൈകളിൽ മുഖം പൂഴ്ത്തി ഏങ്ങിയേങ്ങി കരഞ്ഞുപോയി. വിരലുകൾക്കിടയിലൂടെ കണ്ണുനീർ താഴേക്ക് തൂവിയിറങ്ങി. വാഹിദ് അമ്പരന്ന് മരവിച്ചു പോയത് പോലെ നിശ്ചലം എന്ത് പറയണം എന്നറിയാതെ ഒന്ന് കുഴങ്ങി.

"ഞാൻ ചെയ്തുപോയി. എല്ലാരേയും പോലെ എനിക്കും ആഗ്രഹവും ഇഷ്ടവും ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഉടുക്കാതെ തൊട്ടടുത്ത് കിട്ടിയപ്പോ പൂതിയായി, മൂഡായി പറ്റിപ്പോയി. അതിനാണോ ഈ ശിക്ഷ..താനെന്താ പെണ്ണാണോ ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കാൻ. ഞങ്ങൾ ഉറങ്ങിക്കിടക്കുമ്പോ ഇത്തിരി തുണിയൊന്നു പൊങ്ങിയാൽ നിങ്ങൾ എവിടൊക്കെ കേറിപ്പിടിക്കുന്നു, എന്തൊക്കെ വായിലിട്ടു ചപ്പുന്നു. ഞാൻ ഒന്ന് തൊട്ടതാണോ ഇത്ര വെറുക്കാൻ മാത്രം ചെയ്ത തെറ്റ്."

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു. വാഹിദ് പതുക്കെ ശാന്തമായി സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വരികയും രാത്രി പൊതുനിരത്തിൽ അതും കേരളത്തിലെ ഇപ്പോഴും ഉറങ്ങിക്കഴിഞ്ഞിട്ടില്ലാത്ത നഗര ഭാഗത്താണ് ഒരു പെണ്ണ്, അതും ഹൂറിയെ പോലെ സുന്ദരിയായ ഒരു പെണ്ണ് ബാഗും തോളിലിട്ടു മുഖം പൊത്തി കരയുന്നത്. അടിവീഴുമല്ലോ..

"ജെസ്സി, നീ നാണം കെടുത്തല്ലേ. ആൾക്കാർ കേൾക്കുന്നു. വണ്ടിയിൽ കേറ്, ഞാൻ കൊണ്ട് വിടാം."

വാഹിദ് വെപ്രാളം ഉള്ളിലടക്കി അടക്കിപ്പിടിച്ച സ്വരത്തിൽ പറഞ്ഞു. അവൻ ബേജാറോടെ ചുറ്റും പരത്തിനോക്കിക്കൊണ്ടിരുന്നു.

"എല്ലാരും കേൾക്കട്ടെ. ഇതുവരെ ഞാൻ ഒരുത്തനെയും തൊട്ടിട്ടില്ല. എനിക്ക് അതൊന്നും ശീലമില്ല, വശമില്ല. ആ എന്നോട്.. എനിക്ക് പറ്റിപ്പോയി.. എനിക്ക് പറ്റിപ്പോയി.."

അവൾക്ക് നന്നായി ദേഷ്യം വന്നിരുന്നു. ഇത്ര ദൂരം, ഇത്ര നേരം, ഒന്നിച്ചു യാത്ര ചെയ്തിട്ടും അവർക്കിടയിൽ വളർന്നിരുന്ന മൗനവും അകൽച്ചയും അവളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. അടക്കാൻ ശ്രമിച്ചിട്ടും അവൾക്ക് വീണ്ടും വീണ്ടും കരച്ചിൽ വന്നുകൊണ്ടേയിരുന്നു. കാരണം വഹിദിനോട് ദേഷ്യപ്പെട്ടു സംസാരിക്കേണ്ടി വന്ന കുറ്റബോധവും അവളെ ആകുലപ്പെടുത്തി. കാര്യങ്ങൾ കൂടുതൽ വെറുപ്പിലേക്ക് വളർന്ന് പോയതുപോലെ അവൾക്ക് തോന്നി. വാഹിദ് പെട്ടന്ന് അവളുടെ കൈയിൽ കയറിപിടിച്ചു വലിച്ചു വണ്ടിയോട് അടുപ്പിച്ചു നിർത്തി. എന്നിട്ട് ദേഷ്യത്തോടെ ഗൗരവസ്വരത്തിൽ അവളോട് വണ്ടിയിലേക്ക് കയറാൻ കൽപ്പിച്ചു. അറിയാതെ ഒരു ഭയം അവളിൽ ജന്മം കൊള്ളുകയും പെട്ടന്ന് വണ്ടിയിൽ കയറി ഇരുന്നു. എന്നിട്ടും വണ്ടിയിൽ അവൾ കരഞ്ഞുകൊണ്ടിരുന്നു.

"ഈ മോങ്ങലൊന്നു നിർത്തുണ്ടോ. രാത്രി റോഡിൽ ഇരുന്നാണ് പെണ്ണിന്റെ കരച്ചിൽ. മനുഷ്യനായാൽ പരിസര ബോധം വേണ്ടേ."

അവൻ അരിശത്തോടെ പിറുപിറുത്തു. അവൾ മൂക്ക്തിരുമ്മിക്കൊണ്ട് ഒന്ന് രണ്ടുത്തവണ വലിച്ചു കയറ്റി കരച്ചിൽ നിറുത്തി.

"എനിക്ക് പരിസരബോധമൊക്കെ ഉണ്ട്. നിങ്ങൾക്കാവും ബോധമില്ലാത്തത്. നേരവും കാലവും നോക്കാതെ കരയിച്ചതും പോര.."

അവൾ ചിണുങ്ങിക്കൊണ്ട് പിറുപിറുത്തു. അവനു ദേഷ്യം കുറച്ച് അലിഞ്ഞു നേരിയ കളച്ചിരി മുഖത്ത് വന്നെങ്കിലും അവൾ കാണാതിരിക്കാൻ വിദഗ്ദമായി മറച്ചു പിടിച്ചു.

"എങ്ങോട്ടാ പോവണ്ടത്? ഇവിടെ നിന്ന് ഏതു വഴിക്കാ.?"

വാഹിദ് അവളുടെ വീട്ടിലേക്കുള്ള വഴി അറിയാതെ

💬 Comments

View all comments