Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]
അവൾ ചെറിയ പൊള്ളലേ ഉള്ളു എന്ന് മാത്രം അശോകിനോട് പറഞ്ഞു.
അങ്ങനെ പിറ്റേ ദിവസം, രാവിലെ ഏതാണ്ട് 6 മണിയോടെ ദീപുവിനെ ഉണർത്തിയത് സിന്ധുവായിരുന്നു.
“എണീക്കടാ.”
“ഡാ ദീപൂ, എന്തൊരുറക്കമാ ഇത്!”
ദീപു പക്ഷെ എല്ലാം മറന്നു ഉറങ്ങുകയിരുന്നു. അവന്റെ അരയിലെ മുണ്ടു പോലും പാതി അഴിഞ്ഞിരുന്നു. സാധാരണ സിന്ധു അവനെ വിളിക്കാറില്ല. 7 മണി കഴിഞ്ഞു ദീപു സ്വയം എണീക്കാറായിരുന്നു പതിവ്.
ഇന്നിപ്പോൾ ഏട്ടത്തിയമ്മ തന്റെ കട്ടിലിന്റെ അടുത്തിരിക്കുന്നു. പെട്ടന്ന് ഞെട്ടിയെണീറ്റതും അരയിലെ മുണ്ടു ഉടുക്കണോ, ഇന്നലെ വായിച്ച കൊച്ചുപുസ്തകം മാറ്റിവെക്കണോ എന്ന ചിന്തയിലായിരുന്നു അവൻ.
“ഇത്ര വേഗം രാവിലെയായോ?”
“എണീക്കെടാ പോത്തേ! ഇന്നലെ പറഞ്ഞതൊക്കെ മറന്നു പോയോ”
“ഇല്ല ഏട്ടത്തി, എണീക്കാം അഞ്ചു മിനിറ്റ്.”
“അയ്യട, എണീറ്റെ എന്നിട്ട് വേഗം പോയി പാൽ വാങ്ങീട്ട് വാ.” താളത്തിൽ സിന്ധു പറഞ്ഞുകൊണ്ട് ബെഡിൽ നിന്നുമെണീറ്റു. മുറിയുടെ ഉള്ളിലെ കുണ്ണപ്പാല് മണം ചെറുതായി അടിച്ചതും അവൾക്ക് ചെറു ചിരിയും ഉള്ളിൽ വിരിഞ്ഞു. ചെറുക്കന് അടിച്ചു കളയാതെ ഉറക്കം വരില്ലേ ന്നു ചിന്തിക്കയും ചെയ്തു.
“ഉം ശെരി!” ദീപുവിന് അനുസരിക്കാനേ ആയുള്ളൂ, അവൻ മുണ്ടും മുറുക്കി ഷർട്ടുമിട്ട് പാൽ വാങ്ങാൻ ചെന്നു. പുലരുന്ന നേരമായതുകൊണ്ട് നല്ല മഞ്ഞുമുണ്ടായിരുന്നു. അവൻ തണുപ്പത്തു നടന്നു മനാട്ടമ്മയുടെ വീട്ടിൽനിന്നും പാലുമായെത്തി.
ഏട്ടത്തി അടുക്കളയുടെ സ്ലാബിന്മേൽ ഇരുപ്പായിരുന്നു.
“പാൽ ചൂടാക്ക്, എന്നിട്ട് ചായ വെക്കാം!”
അവൻ ഗ്യാസ് കത്തിച്ചു പാൽ ചൂടാക്കാൻ തുടങ്ങി. സിന്ധു മൂളിപ്പാട്ടും പാടിയിങ്ങനെ സ്ലാബിൽ ഇരുപ്പായിരുന്നു. ദീപുവിന് ആദ്യമായത് കൊണ്ട് അത്ര മടുപ്പൊന്നും തോന്നിയില്ല. അവനങ്ങനെ പാൽ ചൂടാക്കി, ഏടത്തിയുടെ ശിക്ഷണത്തിൽ ചായയുണ്ടാക്കാനും പഠിച്ചു.
മുത്തശ്ശിക്ക് കട്ടൻ ചായയും അവൻ തന്നെ കൊടുത്തു.
സിന്ധുവിന്റെ മനസ്സിൽ അവനെ ഇട്ടു പണിയെടുപ്പിക്കുന്നതിൽ ഒരു ഹരമുണ്ടായിരുന്നു. തന്നെ പലപ്പോഴും കുറ്റം പറയുന്നവനല്ലേ അനുഭവിക്കട്ടെ എന്നവളുടെ മനസും പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഒരു സംഭവം അവളോർത്തു. അശോകിന് മുരിങ്ങയിലയും പരിപ്പും കറി വല്യ ഇഷ്ടമാണ്. സിന്ധു അത് ഉഗ്രനായി ഉണ്ടാക്കുകയും ചെയ്തിരുന്നു. പക്ഷെ ഉപ്പു കൂടിയെന്നും പറഞ്ഞായിരുന്നു ദീപു മോര് ഒഴിച്ച് കഴിച്ചത്. അശോകിന്റെ മുൻപിൽ അങ്ങനെ പറഞ്ഞതായിരുന്നു സിന്ധുവിന് കൂടുതൽ ദേഷ്യമായതും.
അങ്ങനെ പുട്ടിനു മാവ് കുഴച്ചതും കടലകറിയുണ്ടാക്കിയതും ദീപു തന്നെയായിരുന്നു. പിന്നെ ഉച്ചയ്ക്കുള്ള ചോറ് വെക്കാനും സിന്ധു പഠിപ്പിച്ചു കൊടുത്തു. ഏറ്റവും വലിയ ചടങ്ങ് പാത്രം കഴുകൽ ആയിരുന്നു. ആ സമയമത്രയും ദീപു പണിയെടുത്തു വിയർത്തിരുന്നു.
💬 Comments
View all comments